പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Saturday, September 18, 2010

വീണ്ടും മൗദൂദിയെക്കുറിച്ചുതന്നെ

     വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പാലായനം ചെയ്ത മൗദൂദിയുടെയും സംഘത്തിന്റെയും ലക്ഷ്യം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു. അതിനുള്ള ശക്തമായ പ്രചാരണ പരിപാടികള്‍ പാക് ജമാ അത്തെ ഇസ്ലാമിയും സംഘവും തുടങ്ങി.

    പാക് സര്‍ക്കാരുമായി ജനങ്ങളോട് സായുധ സമരത്തിനാഹ്വാനം ചെയ്യുന്ന 'ഖിലാഫത്തും രാജ വാഴ്ചയും' എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. സഹികെട്ട് പാക് സര്‍ക്കാര്‍ ആ പുസ്തകം നിരോധിച്ച് കണ്ടുകെട്ടി. അതുപോലെ പാക് സര്‍ക്കാരില്‍ ഭരണ പങ്കാളിയായിരുന്ന അഹ്‌മദിയ്യാ മതവിഭാഗക്കാരെ അമുസ്ലിംകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പ്രഖ്യാപനം നടത്തുകയും 'ഖാദിയാനിപ്രശ്ന'മെന്ന പേരില്‍ ഒരു ലഘു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മറ്റൊരു കലാപത്തില്‍ കലാശിച്ചു. മൗദൂദിയുടെ ഈ രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് പാക് കോടതി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിച്ചു. 

     ഇന്ത്യയിലും ഇത്തരം രാജ്യദ്രോഹപരമായ ആശയങ്ങളടങ്ങിയ മൗദൂദിയന്‍ സിദ്ധാന്തങ്ങളടങ്ങിയ പുസ്തകങ്ങള്‍ ധാരാളമായി ഇന്നും വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ 1998 ല്‍ ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ 'സന്മാര്‍ഗ്ഗ'ക്കെതിരെ നടപടിയെടുക്കുകയും അതിന്റെ പത്രാധിപരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വന്ദേമാതരത്തെക്കുറിച്ച് വര്‍ഗ്ഗീയത വളര്‍ത്തുന്നതരത്തില്‍ ലേഖനമെഴുതിയതിനായിരുന്നു ഈ നടപടി. 

     മൗദൂദി കൃതികളാണ്‌ വര്‍ഗ്ഗീയത സൃഷ്ടിക്കുന്നതെന്നും പരിപോഷിപ്പിക്കുന്നതുമെന്നതിന്‌ ധാരാളം തെളിവുകളുണ്ട്. ജമാ അത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പില്‍ കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ ഒന്നാം തരം തെളിവായി നമുക്ക് ഇങ്ങനെ വായിക്കാം. "താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി  അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ്  145)

(മുഹമ്മദ് പാറയ്ക്കല്‍, ചുങ്കത്തറ)

മാതൃഭൂമി ദിനപത്രം- 18-09-2010

305 comments:

«Oldest   ‹Older   201 – 305 of 305
ഇന്ത്യന്‍ said...

4. DIRECT ACTION കലാപത്തിലേക്ക് നീങ്ങും എന്ന് ജമാഅത്തെ മുന്നേ പറഞ്ഞതല്ലേ ,അപ്പോള്‍ അറിഞ്ഞു കൊണ്ടല്ലേ പങ്കെടുത്തത്?

ജമാഅത്ത്‌ പങ്കെടുത്തത് വിശാല ലക്ഷ്യമുള്ള ഒരു മുസ്ലിം ഏകോപന സമിതിയിലാണ്. അല്ലാതെ DIRECT ACTION ലല്ല. അതിന്റെ ഭാഗമായി നിന്നപ്പോള്‍ തന്നെ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചു മാറി നില്‍ക്കേണ്ട സമയത്ത് മാറി നിന്നതായി മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പലയിടത്തായി കാണാം. സ്വന്തമായുള്ള പരിപാടി അല്ലാതെ ഇതര സംഘടന പരിപാടിക്കനുസരിച്ചു നീങ്ങാന്‍ ജമാഅത്ത്‌ ബാധ്യസ്ഥമല്ല എന്നതും ഒരു കേഡര്‍ സംഘടന എന്ന നിലയില്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ. ജമാഅത്തിന്റെ വിയോജിപ്പ്‌ വളരെ വ്യക്തമായി റിപ്പോര്‍ട്ടില്‍ കാണാമല്ലോ

ഇന്ത്യന്‍ said...

5. സയ്ദ് ഫിര്ദുസ് ഷാ എന്നാ പോലിസ്‌ ഓഫീസര്‍ ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ അതിനെ എന്തുകൊണ്ട് ജമാഅത്തെ അപലപിച്ചില്ല ?

ജമാഅത്ത്‌ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നതിനെതിരെ പ്രതികരിച്ചതായി എത്രയോ പരാമര്‍ശം റിപ്പോര്‍ട്ടില്‍ കാണാം. പോലീസ്‌ ഓഫീസര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ചില്ല എന്നത് വെറും സാങ്കേതിക സ്വഭാവമുള്ള ആരോപണം മാത്രമായെ കാണാനാവൂ. ജമാഅത്തിന്റെ നിലപാട് ആക്രമത്തിനു എതിരായിരിക്കെ, അതിനെതിരെ അണികളെ കര്‍ശനമായി നിര്‍ദേശിച്ചിരിക്കെ, മാധ്യമങ്ങളില്‍ ജമാഅത്ത്‌ അതിനെതിരെ പ്രസ്താവനകള്‍ നടത്തിയിര്‍ക്കെ, ഭരണഘടന വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ അപലപിച്ചിരിക്കെ, ഒരു സംഭവം അപലപിച്ച്ചില്ല എന്ന ആരോപണം ഉയര്‍ത്തിക്കാട്ടി (അതും സര്‍ക്കാര്‍ പക്ഷത്തിന്റെ ആരോപണം) ഒരു പ്രസ്ഥാനത്തെ കുറ്റവാളിയാക്കുന്നത് യുക്തിഭദ്രമായ രീതി അല്ല. ഇത്രയും കാര്യങ്ങളില്‍ ആക്രമത്തിനു എതിരെ നിന്ന പ്രസ്ഥാനം ഈ സംഭവം അനുകൂലിക്കും എന്ന് പറയാന്‍ ന്യായമില്ല.

ഇന്ത്യന്‍ said...

6. സ്പോടനാത്മകമായ അവസ്ഥയില്‍ എരിതീയില്‍ എണ്ണ എന്നപോലെ മൌദൂദി ഖദയാനി മസാല എന്നാ പുസ്തകം പുറത്തിറക്കിയതിന്‍റെ ലക്ഷ്യം എന്തായിരുന്നു ?

ഖാദിയാനി മസാല എന്ന പുസ്തകം വൈകാരികമായി ചര്‍ച്ച ചെയ്യുന്ന പുസ്തകമേ അല്ല. അതൊരു ബൌദ്ധിക പ്രവര്‍ത്തനം ആണ്. അത് വായിച്ചു കലാപം നടത്താന്‍ മാത്രം വിവരം പാക്കിസ്ഥാനികള്‍ക്ക് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ തന്നെ മൌദൂദിയുടെ പുസ്തകം വായിച്ചു മനസ്സിലാക്കാന്‍ കെല്‍പ്പ് ഇല്ലാത്തവരാണ് ഭൂരിപക്ഷം മുസ്ലിങ്ങളും. എന്നിട്ടല്ലേ അരനൂറ്റാണ് മുന്‍പ് പാകിസ്ഥാനില്‍. എന്നിട്ടുമെന്തേ ജമാഅത്ത്‌കാരന്‍ കലാപം നടത്തിയില്ല? ഈ ആരോപണം തന്നെയാണ് ഇന്ന്നും പറയുന്നത് മൌദൂദി പുസ്തകം വായിച്ചു ഭീകരവാദം. എന്നാലോ ഒരു ജമാഅത്ത്‌കാരനും ഒരാളെയും ആക്രമിച്ചിട്ടില്ല. ഉപ്പിനോളം പോരുമോ ഉപ്പിലിട്ടത്‌?? ഇതേ വൈരുധ്യം ഈ ചോദ്യത്തിലും ഉണ്ട്. വളരെ വസ്തുനിഷ്ഠമായി ഖാടിയാനികളെ വിലയിരുത്തുന്ന കൃതി പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗങ്ങള്‍ ആക്രമം ആയിരിക്കരുത് എന്ന് ഉണര്‍ത്തുന്നുമുണ്ട്. എതിരഭിപ്രായം ഉള്ളവര്‍ അത് ഉയര്‍ത്തണം എന്നും അതെ പുസ്തകത്തില്‍ മൌദൂദി പറയുന്നുണ്ട്. പ്രശ്നത്തെ പഠിക്കുക വസ്തുനിഷ്ഠമായി അവതരിപ്പിക്കുക എന്ന ദൌത്യത്തിനേക്കാള്‍ ഉപരിയായി ഒരു വൈകാരിക പരാമര്‍ശവും അതില്‍ ഇല്ല. വേണമെങ്കില്‍ വായിച്ചു നോക്കാം.

മാര്‍ച്ച് അഞ്ചിനാണ് പുസ്തകം ഇറങ്ങിയത്‌, മാര്‍ച്ച് ആറിന് മാര്‍ഷ്യല്‍ ലോ പ്രഖ്യാപിച്ചു. ഒരു ദിവസം കൊണ്ട് ആള്‍ക്കാര്‍ പുസ്തകം വാങ്ങിക്കൂട്ടി ഖാദിയാനികളെ കൊന്നൊടുക്കാന്‍ പോയി എന്നാണോ പറയുന്നത്? അതും അരനൂറ്റാണ്ട് മുന്‍പ്‌. അതും പാക്കിസ്ഥാനില്‍? ആ പുസ്തകം ബൌദ്ധിക മേഖലയില്‍ ഉള്ള ആള്‍ക്കാര്‍ക്ക് താല്പര്യം തോന്നുന്ന രീതിയിലാണ് രചിച്ചത്. അവരെ വായിക്കൂ. അതിനാവട്ടെ ചിന്തിപ്പിക്കാന്‍ അല്ലാതെ കലാപം നടത്തിക്കാന്‍ കഴിയില്ല. വായിച്ചു നോക്കൂ.ബൌദ്ധിക ചര്‍ച്ചയ്ക്ക്‌ വേണ്ടി രചിച്ച കൃതിയാണ് അത്.

ഇന്ത്യന്‍ said...

7.കലാപം അതിന്റെൌ മൂര്ധറന്യത്തില്‍ എത്തിയിട്ടും ജമാഅത്തെ എന്തുകൊണ്ട് DIRECT ACTION MOVEMENTല്‍ നിന്ന് പിന്‍വാങ്ങിയില്ല ?

ജമാഅത്ത്‌ ആക്ഷനില്‍ നിന്നും പിന്‍വാങ്ങി എന്നതാണ് ജമാഅത്തിന്റെ വാദം. മുനീര്‍ തന്നെ പറയുന്നത് അത് പരസ്യപ്പെടുത്തിയില്ല എന്ന കുറ്റപ്പെടുത്തല്‍ മാത്രമാണ്. അതുകൊണ്ട് പിന്‍വാങ്ങിയത്‌ മുസ്ലിം കൂട്ടായ്മയുടെ ആഭ്യന്തര കാര്യമാണ് എന്നും ജമാഅത്തിന്റെ പിന്‍വാങ്ങല്‍ പരസ്യമാക്കിയില്ല എന്നതുമാണ് അദേഹം പറയുന്നത് തന്നെ.

ജമാഅത്ത്‌ പറയുന്നു. പിന്‍വാങ്ങിയിരുന്നു. ജമാഅത്തിന്റെ ധാര്‍മികത പണയം വെച്ചുള്ള പരിപാടിക്ക്‌ ഇറങ്ങില്ല, ആക്രമത്തിനു എതിരെ പ്രസ്താവനകള്‍, അണികളെ കര്‍ശനമായി നിയന്തിര്ച്ചു. കൂടാതെ ജമാഅത്തിന്റെ നയം എല്ലായിടത്തും ഊന്നിപ്പറയുന്നത് ഒരിടത്തല്ല, ഒരു പാടു സ്ഥലങ്ങളില്‍ മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണാം.

ഇന്ത്യന്‍ said...

8.സര്ക്കാര്‍ സമാധാനത്തിനായി സഹകരിക്കാന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ട് ജമാഅത്തെ നിരാകരിച്ചു?

സര്‍ക്കാര്‍ ആണ് ചര്‍ച്ചയ്ക്ക്‌ സന്നദ്ധമാവാതെ പ്രശ്നം വഷളാക്കിയത്. മൌദൂദിയുടെ പ്രസംഗവും ജമാഅത്ത്‌ പ്രമേയവും വായിച്ചാല്‍ സര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക്‌ വരാന്‍ പറയുന്നത് കാണാം. പക്ഷെ ഒരു വശത്ത് ജനങ്ങളെ ചോരയില്‍ മുക്കി കൊല്ലാന്‍ നിന്നാല്‍ പിന്നെ സര്‍ക്കാര്‍ പറയുന്നതില്‍ അര്‍ത്ഥമില്ല എന്നും ജമാഅത്ത്‌ പറഞ്ഞു. . ആവശ്യം ഐക്യകണ്ടെന അല്ല എന്ന് സര്‍ക്കാരിന് സംശയം ഉണ്ടെങ്കില്‍ മറ്റു മാര്‍ഗ്ഗം ഉപയോഗിച്ച് സര്‍ക്കാരിനു അതെക്കുറിച്ച് കണ്ടെത്താം എന്നും പറയുന്നു. അതെയവസരം ജമാഅത്തിന്റെ മാര്‍ഗ്ഗം സമാധാനപരമായ പ്രക്ഷോഭം ആണെന്ന് ആവര്‍ത്തിക്കുന്നുമുണ്ട് പ്രമേയത്തില്‍

വായിക്കുക മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേജ് 250, 251. പക്ഷെ മുഴുവനും വായിക്കുക. ചില ഭാഗം മാത്രം ഇവിടെ ചേര്‍ക്കാം

if Government was anxious to
prevent further deterioration of the situation it should cool down the feelings of the public
by abandoning the endeavour to suppress the demands by force and should open
negotiations with the representatives of the public; that unless the principle of meeting
argument with argument was adopted, incidents of disorder and bloodshed would
continue to occur; that if the Government had any doubts whether the demands were the
unanimous demands of the public it was for Government to suggest some other method
of ascertaining whether they were such; and that if on application of all tests the demands
were found to be unanimous but the Government even then did not concede them, the
people had no other course left open to them.

The resolution reaffirmed the Jama’at-i-Islami’s support of the object
of the movement but pointed out that the Jama’at could not sacrifice all its principles to
support methods which were being adopted in achieving the object of the movement. The
resolution enumerated the three responsibilities of the Jama’at in this connection, one of
which, was to adopt effective methods to secure acceptance of the demands, the second to
direct the movement as far as possible into peaceful channels and to keep it within the
limits of decency and the third to persuade all fair-minded people to devise measures to
stop the repression that was becoming a danger to the peace and integrity of the country.

ഇന്ത്യന്‍ said...

9. നൂറു കണക്കിന് മനുഷ്യര്‍ മരിച്ചു വീണപ്പോള്‍ എങ്കിലും ജമാഅത്തെക്ക് DIRECT ACTION MOVEMENTല്‍ നിന്ന് പിന്മാറാമായിരുന്നില്ലേ?

ഇതിനുള്ള ഉത്തരം നേരത്തെ തന്നിരുന്നു. മറ്റു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതിനുള്ള ഉത്തരം കൂടി ആയിരിക്കും എന്ന് കരുതട്ടെ.

ഇന്ത്യന്‍ said...

8.സര്ക്കാര്‍ സമാധാനത്തിനായി സഹകരിക്കാന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ട് ജമാഅത്തെ നിരാകരിച്ചു

സര്ക്കാണര്‍ ആണ് ചര്ച്ച യ്ക്ക്‌ വരാതിരുന്നത് എന്നതാണ് ജമാഅത്തിന്റെ വീക്ഷണം. ചര്ച്ചരയ്ക്ക്‌ വന്നു ഈ ആവശ്യങ്ങള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അല്ല പറയുന്നത് എന്ന് സര്ക്കാചറിനു സംശയം ഉണ്ടെങ്കില്‍ മറ്റൊരു മാര്ഗ്ഗയത്തിലൂടെ സര്ക്കാ്രിനു അത് കണ്ടെത്താം എന്നും ജമാഅത്ത്‌ പറയുന്നുണ്ട്. പക്ഷെ സര്ക്കാ ര്‍ ബലം ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ച്ചമാര്ത്തുന്നത് കാര്യം കൈവിട്ടു പോകാന്‍ ഇടയാക്കും എന്നും ജമാഅത്ത്‌ നിരീക്ഷിക്കുന്നു. അതേ പ്രമേയത്തില്‍ തന്നെ, ജമാഅത്ത്‌ അതിന്റെ ധാര്മികതക്ക് നിരക്കാത്ത ഒന്നും തന്നെ ചെയ്യില്ല എന്ന് ഉറപ്പ്‌ പറയുന്നുണ്ട് ആ പ്രസ്ഥാനം.

വായിക്കൂ മുനീര്‍ കമീഷന്‍ പേജ് 250, 251, കുറച്ചു ഭാഗം മാത്രം ഇവിടെ കോപ്പി ചെയ്യാം

if Government was anxious toprevent further deterioration of the situation it should cool down the feelings of the publicby abandoning the endeavour to suppress the demands by force and should open
negotiations with the representatives of the public; that unless the principle of meeting argument with argument was adopted, incidents of disorder and bloodshed would continue to occur; that if the Government had any doubts whether the demands were the unanimous demands of the public it was for Government to suggest some other method of ascertaining whether they were such; and that if on application of all tests the demands were found to be unanimous but the Government even then did not concede them, the people had no other course left open to them.
The resolution reaffirmed the Jama’at-i-Islami’s support of the object of the movement but pointed out that the Jama’at could not sacrifice all its principles to support methods which were being adopted in achieving the object of the movement. The resolution enumerated the three responsibilities of the Jama’at in this connection, one of which, was to adopt effective methods to secure acceptance of the demands, the second to direct the movement as far as possible into peaceful channels and to keep it within the limits of decency and the third to persuade all fair-minded people to devise measures to stop the repression that was becoming a danger to the peace and integrity of the country.

ഇന്ത്യന്‍ said...

8.സര്ക്കാര്‍ സമാധാനത്തിനായി സഹകരിക്കാന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ട് ജമാഅത്തെ നിരാകരിച്ചു

സര്ക്കാണര്‍ ആണ് ചര്ച്ച യ്ക്ക്‌ വരാതിരുന്നത് എന്നതാണ് ജമാഅത്തിന്റെ വീക്ഷണം. ചര്ച്ചരയ്ക്ക്‌ വന്നു ഈ ആവശ്യങ്ങള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അല്ല പറയുന്നത് എന്ന് സര്ക്കാചറിനു സംശയം ഉണ്ടെങ്കില്‍ മറ്റൊരു മാര്ഗ്ഗയത്തിലൂടെ സര്ക്കാ്രിനു അത് കണ്ടെത്താം എന്നും ജമാഅത്ത്‌ പറയുന്നുണ്ട്. പക്ഷെ സര്ക്കാ ര്‍ ബലം ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ച്ചമാര്ത്തുന്നത് കാര്യം കൈവിട്ടു പോകാന്‍ ഇടയാക്കും എന്നും ജമാഅത്ത്‌ നിരീക്ഷിക്കുന്നു. അതേ പ്രമേയത്തില്‍ തന്നെ, ജമാഅത്ത്‌ അതിന്റെ ധാര്മികതക്ക് നിരക്കാത്ത ഒന്നും തന്നെ ചെയ്യില്ല എന്ന് ഉറപ്പ്‌ പറയുന്നുണ്ട് ആ പ്രസ്ഥാനം.

വായിക്കൂ മുനീര്‍ കമീഷന്‍ പേജ് 250, 251, കുറച്ചു ഭാഗം മാത്രം ഇവിടെ കോപ്പി ചെയ്യാം

if Government was anxious toprevent further deterioration of the situation it should cool down the feelings of the publicby abandoning the endeavour to suppress the demands by force and should open
negotiations with the representatives of the public; that unless the principle of meeting argument with argument was adopted, incidents of disorder and bloodshed would continue to occur; that if the Government had any doubts whether the demands were the unanimous demands of the public it was for Government to suggest some other method of ascertaining whether they were such; and that if on application of all tests the demands were found to be unanimous but the Government even then did not concede them, the people had no other course left open to them.
The resolution reaffirmed the Jama’at-i-Islami’s support of the object of the movement but pointed out that the Jama’at could not sacrifice all its principles to support methods which were being adopted in achieving the object of the movement. The resolution enumerated the three responsibilities of the Jama’at in this connection, one of which, was to adopt effective methods to secure acceptance of the demands, the second to direct the movement as far as possible into peaceful channels and to keep it within the limits of decency and the third to persuade all fair-minded people to devise measures to stop the repression that was becoming a danger to the peace and integrity of the country.

ഇന്ത്യന്‍ said...

8.സര്ക്കാര്‍ സമാധാനത്തിനായി സഹകരിക്കാന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ട് ജമാഅത്തെ നിരാകരിച്ചു?

സര്‍ക്കാരിനോട് പ്രക്ശോഭാകരുമായി ചര്‍ച്ചയ്ക്ക്‌ ഒരുങ്ങാന്‍ ആവശ്യപ്പെട്ടത് ജമാഅത്ത്‌ ആണ്. ഈ ആവശ്യം Unanimous അല്ല എന്ന് സര്‍ക്കാരിന് തോന്നുന്ന്വേന്കില്‍ മറ്റൊരു രീതിയില്‍ അതെക്കുറിച്ച് പഠിക്കാനും ജമാഅത്ത്‌ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതെ സമയം പ്രക്ഷോഭം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചാല്‍ അത് കൈവിട്ടു പോകും എന്ന നിരീക്ഷണവും ജമാഅത്ത്‌ നടത്തി. ജമാഅത്ത്‌ ആവട്ടെ ധാര്‍മികതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്യില്ല എന്ന പ്രഖ്യാപനവും അതെ പ്രമേയത്ഹില്‍ നടത്തുന്നുണ്ട്.അപ്പോഴും ജമാഅത്തിന്റെ മാര്‍ഗ്ഗം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം അവര്‍ വ്യക്തമാക്കുന്നു. മുനീര്‍ റിപ്പോര്‍ട്ട് പേജ് 250,251

കുറച്ചു വരികള്‍ ഇവിടെ ചേര്‍ക്കാം

if Government was anxious to
prevent further deterioration of the situation it should cool down the feelings of the public
by abandoning the endeavour to suppress the demands by force and should open
negotiations with the representatives of the public; that unless the principle of meeting
argument with argument was adopted, incidents of disorder and bloodshed would
continue to occur; that if the Government had any doubts whether the demands were the
unanimous demands of the public it was for Government to suggest some other method
of ascertaining whether they were such; and that if on application of all tests the demands
were found to be unanimous but the Government even then did not concede them, the
people had no other course left open to them

The resolution reaffirmed the Jama’at-i-Islami’s support of the object
of the movement but pointed out that the Jama’at could not sacrifice all its principles to
support methods which were being adopted in achieving the object of the movement. The
resolution enumerated the three responsibilities of the Jama’at in this connection, one of
which, was to adopt effective methods to secure acceptance of the demands, the second to
direct the movement as far as possible into peaceful channels and to keep it within the
limits of decency and the third to persuade all fair-minded people to devise measures to
stop the repression that was becoming a danger to the peace and integrity of the country.

ജമാഅത്ത്‌ സമാധാനത്തിനു എതിരായിരുന്നില്ല.

ഇന്ത്യന്‍ said...

8.സര്ക്കാര്‍ സമാധാനത്തിനായി സഹകരിക്കാന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ട് ജമാഅത്തെ നിരാകരിച്ചു?

സര്‍ക്കാരിനോട് പ്രക്ശോഭാകരുമായി ചര്‍ച്ചയ്ക്ക്‌ ഒരുങ്ങാന്‍ ആവശ്യപ്പെട്ടത് ജമാഅത്ത്‌ ആണ്. ഈ ആവശ്യം Unanimous അല്ല എന്ന് സര്‍ക്കാരിന് തോന്നുന്ന്വേന്കില്‍ മറ്റൊരു രീതിയില്‍ അതെക്കുറിച്ച് പഠിക്കാനും ജമാഅത്ത്‌ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതെ സമയം പ്രക്ഷോഭം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചാല്‍ അത് കൈവിട്ടു പോകും എന്ന നിരീക്ഷണവും ജമാഅത്ത്‌ നടത്തി. ജമാഅത്ത്‌ ആവട്ടെ ധാര്‍മികതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്യില്ല എന്ന പ്രഖ്യാപനവും അതെ പ്രമേയത്ഹില്‍ നടത്തുന്നുണ്ട്.അപ്പോഴും ജമാഅത്തിന്റെ മാര്‍ഗ്ഗം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം അവര്‍ വ്യക്തമാക്കുന്നു. മുനീര്‍ റിപ്പോര്‍ട്ട് പേജ് 250,251

കുറച്ചു വരികള്‍ താഴെ ചേര്‍ക്കാം

ഇന്ത്യന്‍ said...

if Government was anxious to
prevent further deterioration of the situation it should cool down the feelings of the public
by abandoning the endeavour to suppress the demands by force and should open
negotiations with the representatives of the public; that unless the principle of meeting
argument with argument was adopted, incidents of disorder and bloodshed would
continue to occur; that if the Government had any doubts whether the demands were the
unanimous demands of the public it was for Government to suggest some other method
of ascertaining whether they were such; and that if on application of all tests the demands
were found to be unanimous but the Government even then did not concede them, the
people had no other course left open to them

ഇന്ത്യന്‍ said...

The resolution reaffirmed the Jama’at-i-Islami’s support of the object
of the movement but pointed out that the Jama’at could not sacrifice all its principles to
support methods which were being adopted in achieving the object of the movement. The
resolution enumerated the three responsibilities of the Jama’at in this connection, one of
which, was to adopt effective methods to secure acceptance of the demands, the second to
direct the movement as far as possible into peaceful channels and to keep it within the
limits of decency and the third to persuade all fair-minded people to devise measures to
stop the repression that was becoming a danger to the peace and integrity of the country.

ജമാഅത്ത്‌ സമാധാനത്തിനു എതിരായിരുന്നില്ല.

ബി.എം. said...

>>>>ജമാഅത്തിന് പങ്കാളിത്തം ഉണ്ടായത്‌ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയിലാണ്. <<<< ഈ കൂടയിമ്മയാണ് DIRECT ACTION തീരുകാനമെടുത്തത്. അതില്‍ അമീര പങ്കെടുത്തു. കലാപം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും എതിര്‍ത്തും ഇല്ല. മറിച്ച് വാദം ഉണ്ടെങ്കില്‍ തെളിവ് തരിക.
“Q.—Did you remember the part taken by Maulana Sultan Ahmad in the
proceedings of the Majlis-i-Amal?
A.—Yes.
Q.—Did he express any difference with the resolution as it is recorded in the
proceedings?
A.—No. Everyone was agreed.
To Court—I am absolutely certain that Maulana Sultan Ahmad did not raise any
objection to the decisions taken at the meeting.
Q.—Did Maulana Sultan Ahmad say that he had come to the meeting under
telephonic instructions from Maulana Maudoodi and that the letter which
Maulana Maudoodi had said had been written to him had not till then been
received by him?
A.—Yes, that is correct.
Q.—Did Maulana Sultan Ahmad then say that in the absence of instructions from
Maulana Maudoodi he could not adopt any definite attitude in regard to
the decisions to be taken?
A.—No. he did not say that.

ബി.എം. said...
This comment has been removed by the author.
ബി.എം. said...

>>>>അതെ സമയം സുല്‍ത്താന്‍ അഹമ്മദ്‌ പ്രമേയത്തില്‍ ഒപ്പ്‌ വെച്ചതായും അതില്‍ കാണാം.<<<<, തത്വങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു എങ്കില്‍, അഭിപ്രായ വിത്യാസമുള്ള പ്രമേയത്തില്‍ ഒരു മാറ്റവും കൂടാതെ എന്ത്കൊണ്ട് ഒപ്പുവച്ചു? ജമാഅത്തെ ഒരു അവസരവാദ പ്രസ്ഥാനം എന്നല്ലേ അത് കാണിക്കുന്നേ ? വാക്കുകളും പ്രവര്‍ത്തനത്തിലും ഉള്ള വൈരുദ്ധ്യം ആല്ലേ കാണിക്കുന്നത് ?

ബി.എം. said...

>>>> സ്വന്തമായുള്ള പരിപാടി അല്ലാതെ ഇതര സംഘടന പരിപാടിക്കനുസരിച്ചു നീങ്ങാന്‍ ജമാഅത്ത്‌ ബാധ്യസ്ഥമല്ല എന്നതും ഒരു കേഡര്‍ സംഘടന എന്ന നിലയില്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ.<<<< DIRECT ACTION നുള്ള പ്രമേയത്തില്‍ കലാപം ഉണ്ടാകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒപ്പുവെച്ചു. പിന്നെ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയും എന്നത് എവിടുത്തെ യുക്തി,എവിടുത്തെ ന്യായം ... അള്ളായുടെ നിയമ വ്യവസ്ഥകള്‍ ഇങ്ങനെ ആണോ ജമാഅത്തെ വ്യാഖ്യനിക്കുന്നത് ?

ബി.എം. said...

>>>>പോലീസ്‌ ഓഫീസര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ചില്ല എന്നത് വെറും സാങ്കേതിക സ്വഭാവമുള്ള ആരോപണം മാത്രമായെ കാണാനാവൂ. <<<<
അപലപിച്ചു എന്നതിന് തെളിവ് ഹാജരാക്കുക.


മറിച്ചു അപലപിച്ചില്ല എന്നതിന് തെളിവ്‌ :


The Jama’at is accordingly responsible for the natural consequences that flowed from the passing of the ‘direct action’ resolution and from the programme, Sayyad Firdaus Shah was murdered by a furious mob in or outside the Wazir Khan Mosque on the evening of the 4th. This event was merely a
precursor of what was to follow, but even after that incident the Jama’at did not say one word of regret or of disapproval of a barbaric murder.

ബി.എം. said...

>>>>ഖാദിയാനി മസാല എന്ന പുസ്തകം വൈകാരികമായി ചര്‍ച്ച ചെയ്യുന്ന പുസ്തകമേ അല്ല. അതൊരു ബൌദ്ധിക പ്രവര്‍ത്തനം ആണ്. അത് വായിച്ചു കലാപം നടത്താന്‍ മാത്രം വിവരം പാക്കിസ്ഥാനികള്‍ക്ക് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.<<<<
പുസ്തകം ഖദയാനികളുടെ വിശ്വാസം ശരിയല്ലന്നും ,അത് ഇസ്ലാമിന് എതിരാണ് എന്നും ത്വാത്തികമായി തെളിയിക്കുന്നു എന്നത് സത്യമല്ലേ?കലാപത്തിന് ത്വാത്തിക ന്യായം കൊടുക്കുകയല്ലേ അവിടെ മൌദൂദി ചെയ്തത്? ഒരു കലാപം നടക്കുന്ന അവസ്ഥയില്‍ ,സമാധാനത്തിന്‍റെ ആള്‍ക്കാര്‍ എന്ന് പറയുന്നവര്‍ അത് ചെയ്യാന്‍ പാടുണ്ടായിരുന്നോ? മൌദൂദി അത്രക്ക് വകതിരിവില്ലാത്ത മനുഷ്യനായിരുന്നു എന്നോ അല്ലെങ്കില്‍ കപട സമാധാനത്തിന്‍റെ ആള്‍ ആയിരുന്നു എന്നോ അല്ലെ തെളിയിക്കുന്നത്?

സുശീല്‍ കുമാര്‍ said...

http://snehasamvadam.blogspot.com/2010/09/blog-post.html

ബി.എം. said...

>>>>ജമാഅത്ത്‌ ആക്ഷനില്‍ നിന്നും പിന്‍വാങ്ങി എന്നതാണ് ജമാഅത്തിന്റെ വാദം.<<<< ഇത് കലാപത്തിനു ശേഷം കമ്മിഷന്‍ മുന്‍പാകെ വാദിച്ചത്‌ അല്ലേ? പക്ഷേ ഒരു തെളിവും കൊടുത്തു കണ്ടില്ല. ഇനി ഇന്ത്യന്‍ കൈവശം തെളിവുണ്ട് എങ്കില്‍ കാണിക്ക്.

ഇന്ത്യന്‍ said...

>>> ഈ കൂടയിമ്മയാണ് DIRECT ACTION തീരുകാനമെടുത്തത്. അതില്‍ അമീര പങ്കെടുത്തു. കലാപം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും എതിര്‍ത്തും ഇല്ല.>>>

അമീര്‍ പങ്കെടുത്തില്ല എന്നത് വ്യക്തം. അത് നേരത്തെ വിവരിച്ചു. അതില്‍ സുല്‍ത്താന്‍ അഹമ്മദ്‌ പങ്കെടുത്തു എന്നതാണ് വായിക്കാന്‍ കഴിയുന്നത്. മൌദൂദി ആവട്ടെ ജമാഅത്തിന് യോജിക്കാന്‍ വയ്യാത്ത തീരുമാനത്തില്‍ നിന്ന് വിട്ടു നില്‍ക്കാനും നിര്‍ദേശിച്ചു

ഇതാ ജമാഅത്ത്‌ പറയുന്നത് കേള്‍ക്കൂ

On the
26th February, the first meeting of the Central Majlis-i-Amal took place in Karachi in
which the Maulana through his representative, Maulana Sultan Ahmad, Amir-i-Jama’at-i-
Islami, Karachi and Sind, made it clear that, as the direct action programme had been
decided upon in an unconstitutional manner, all activities in connection with it should be
stopped and only the orders of the Central Majlis-i-Amal in this respect be acted upon.
Maulana Sultan Ahmad was authorised to dissociate Jama’at-i-Islami from the Central
Majlis-i-Amal if Maulana’s proposal was not agreed to. It is an irony of fate that instead
of somebody listening to reason, the Central Majlis-i-Amal itself was dissolved and an
entirely new direct action committee formed which started direct action on the next day.
The Jama’at-i-Islami as such was not a member of this new or any other direct action
committee, nor was any individual belonging to the Jama’at allowed to enrol himself as a
direct-action worker. The Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience
of his order that the Jama’at did not believe in or support the direct action in any manner
and had completely dissociated itself from such activities.

മുനീര്‍ കമ്മീഷന്‍ പേജ് 134

ഇന്ത്യന്‍ said...

ഇനി എന്താണ് അന്ന് ഒപ്പ് വെച്ച പ്രമേയം എന്ന് നോക്കൂ

A meeting of the Central Majlis-i-Amal was held in Karachi on 26th February
1953. Present at that meeting were :—
(1) Master Taj-ud-Din Ansari,
(2) Sahibzada Faiz-ul-Hasan,
(3) Maulana Sultan Ahmad, Amir-i-Jama’at-i-Islami, Sind and Karachi,
(4) Sayyad Nur-ul-Hasan Bukhari,
(5) Maulana Abul Hasanat Sayyad Muhammad Ahmad Qadri,
(6) Maulana Muhammad Abdul Haamid Badayuni,
(7) Maulana Ehtisham-ul-Haq Thanvi,
(8) Sayyad Ata Ullah Shah Bukhari,
(9) Maulana Muhammad Yusuf Calcuttvi. and
(10) Sayyad Mazaffar Ali Shamsi.

The meeting was presided over by Maulana Abul Hasanat. A resolution, was
passed at the meeting to the effect that since the notice decided in the Convention of 18th
January to be given to the Central Government had been duly handed over to that
Government by a deputation of Majlis-i-Amal and the period of the notice had expired on
22nd February and four more day had passed, the form of peaceful rast iqdam had to be
determined. The form of rast iqdam decided upon was that five volunteers, bearing
placards with the demands written on them, were to go to the residence of the Prime
Minister through by roads, not by a thoroughfare, that if the volunteers were stopped by
the sentry, they were to say that they had come to place the demands before the Prime
Minister and to request ham to accept them and that they would return only if the Prime
Minister declared that he accepted the demands. If these volunteers were arrested, the
Council of Action would send another batch of five volunteers, and this was to continue
in a peaceful manner until the demands were accepted. The residence of the Governor-
General also was to be similarly picketed to avoid the impression that the movement was
directed against the Prime Minister because he was a Bengali. Maulana Abul Hasanat
Sayyad Muhammad Ahmad was appointed as the dictator of the sacred movement and he
was permitted to nominate a successor if he was arrested. It was also resolved that in the
public meeting that was going to be held that very evening in Aram Bagh, the public
were to be advised to carry on their usual business and not to accompany the volunteers.

ഇതില്‍ എവിടെയും ഖാടിയാനികളെ കൊല്ലാന്‍ പോവുന്നു എന്നൊന്നും പറയുന്നേ ഇല്ല. DIRECT ACTION എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കേണ്ടി ഇരിക്കുന്നു. അതും കലാപവും തമ്മിലുള്ള ബന്ധം എന്ത്? അതെ സമയം ഇത്തരം പരിപാടി ഭരണഘടന വിരുദ്ധം ആവുമ്പോള്‍ അതില്‍ നിന്നും പിന്‍വാങ്ങാന്‍ ജമാത്ത്‌ തീരുമാനിച്ചതും രേഖപ്പെടുത്തപ്പെട്ടു. ഇതില്‍ എവിടെയാ തീ?

ഇന്ത്യന്‍ said...

ഈ ഒപ്പ്‌ വെച്ചത് പ്രമേയമാണോ അതോ മീറ്റിങ്ങിലെ സാന്നിധ്യമാണോ എന്നത് വേറെ ചിന്താ വിഷയം. താങ്കള്‍ക്ക് എന്നെ സഹായിക്കാം ഞാന്‍ താങ്കളെയും സഹായിക്കാം. ചര്‍ച്ച ചെയ്തു രണ്ടാള്‍ക്കും തീരുമാനിക്കാം.

പ്രമേയത്തില്‍ എനിക്ക് ഒരു ജനാധിപത്യ വിരുദ്ധതയും കാണുന്നില്ല. അതെ സമയം ജമാത്ത്‌ പറയുന്നു. പങ്കെടുത്ത യോഗത്തില്‍ ജമാത്ത്‌ തീരുമാനത്തോട് യോജിച്ചില്ല എന്ന്. കൂടാതെ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ DIRECT ACTION ല്‍ പങ്കെടുത്തതായി മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്ന്നുണ്ടോ? മൌദൂദി രണ്ടു പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജമാത്ത്‌ പറയുന്നു. അതും പാര്‍ട്ടി നിലപാടിനോട് ചേരാത്തതിന്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ എന്താണ് വ്യക്തം?

ഒന്ന് പ്രമേയം അപകടമായ ഒന്നായിരുന്നില്ല

രണ്ടു അതില്‍ തന്നെ ഭരണഘടന ലംഘനം ജമാഅത്ത്‌ വിയോജിച്ചു.

മൂന്നു മൌദൂദിയുടെ നിര്‍ദേശങ്ങള്‍

നാല് ജമാഅത്ത്‌ പ്രവര്‍ത്തകര്‍ DIRECT ACTION ല്‍ പങ്കെടുത്തില്ല.

അഞ്ച് അതിനു ശേഷമുള്ള എല്ലായിര്ടത്തും ജമാഅത്ത്‌ അക്രമങ്ങളെ തള്ളിപ്പറഞ്ഞു.

ബി.എം. said...

<<ഇതില്‍ എവിടെയും ഖാടിയാനികളെ കൊല്ലാന്‍ പോവുന്നു എന്നൊന്നും പറയുന്നേ ഇല്ല. DIRECT ACTION എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കേണ്ടി ഇരിക്കുന്നു. അതും കലാപവും തമ്മിലുള്ള ബന്ധം എന്ത്<<<< DIRECT ACTION കലാപത്തില്‍ എത്തും എന്ന്‍ മൌദൂദിക്ക് വ്യക്തമായ ബോദ്യം ഉണ്ടായിരുന്നു ....ഇത് വായിക്കു ....

It was well known to the Jama’at that the programme of ‘direct action’ would lead
to disorders of a very grave character as appears from Maulana Maudoodi’s reference to the word “war” used by him in some of his speeches published in the ‘Tasneem’ and from the reference to Hindu-Muslim riots in his speech delivered outside Mochi Gate in
Lahore on 30th January 1953.... എന്തേ മനസ്സിലായോ ?

ഇന്ത്യന്‍ said...

>>> DIRECT ACTION നുള്ള പ്രമേയത്തില്‍ കലാപം ഉണ്ടാകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒപ്പുവെച്ചു. പിന്നെ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയും എന്നത് എവിടുത്തെ യുക്തി,എവിടുത്തെ ന്യായം ... അള്ളായുടെ നിയമ വ്യവസ്ഥകള്‍ ഇങ്ങനെ ആണോ ജമാഅത്തെ വ്യാഖ്യനിക്കുന്നത് ?>>>>

താങ്കളുടെ വ്യാഖ്യാനം കൊള്ളാം പക്ഷെ ചരിത്രം വായിച്ചാല്‍ പാളിപ്പോകും എന്ന് മാത്രം. ഒപ്പ്‌ വെച്ച പ്രമേയത്തില്‍ ആക്രമം കാണിക്കാന്‍ കഴിയില്ല. അതും ജമാഅത്ത്‌ പ്രവര്‍ത്തകര്‍ DIRECT ACTIONല്‍ പങ്കെടുത്തതായി ഒരു വിവരവും ഇല്ല. അതെ സമയം മൌദൂദി രണ്ടു പേരെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയതായി മുനീര്‍ റിപ്പോര്‍ട്ടില്‍ ജമാഅത്ത്‌ പറയുകയും ചെയ്യുന്ന്നു.

On the 19th
February 1953, the Secretary of the Jama’at issued directions to the members not to sign
the forms which were being circulated by the Majlis-i-Amal for enrolment of volunteers
for direct action. He also made it clear that unless the Central Majlis-i-Amal sanctioned
any programme, no one belonging to the Jama’at should take part in these activities. In
fact, two members were expelled from the Jama’at for violating these instructions.

അതായത്‌ ഈ പറഞ്ഞ യോഗത്തിനു മുന്‍പേ തന്നെ അണികള്‍ക്ക്‌ കൊടുത്ത നിര്‍ദേശമാണ് ഇത്. Meeting was on 26, and this instrcution issued on 19th

The Jama’at-i-Islami as such was not a member of this new or any other direct action
committee, nor was any individual belonging to the Jama’at allowed to enrol himself as a
direct-action worker. The Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience
of his order that the Jama’at did not believe in or support the direct action in any manner
and had completely dissociated itself from such activities

ജമാഅത്ത്‌ നിലപാട് വളരെ വ്യക്തമാണ്. എല്ലാ മുസ്ലിം സംഘടനകളും ഒന്നിച്ചു നില്‍ക്കുന്ന വേദിയില്‍ തുടരവേ തന്നെ, അവരോടു എല്ലാ കാര്യത്തിലും യോജിക്കാന്‍ ആവില്ല എന്ന നിലപാട്.

എന്ത് കൊണ്ട് വേദിയില്‍ തുടര്‍ന്നു എന്നതിന് പാക്‌ രാഷ്ട്രീയത്തില്‍ സര്‍ക്കാരിന് എതിരെ രൂപം കൊണ്ട മുന്നണി ആയിരുന്നു അത്. ലക്ഷ്യം ഇസ്ലാമിക ഭരണഘാടന. കൂട്ടായ്മ പൊളിഞ്ഞാല്‍ ഭരണഘടന നിര്‍ദേശം തന്നെ ചോദ്യം ചെയ്യപ്പെടും. അത് കൊണ്ട് യോജിക്കുക , വിയോജിക്കുക്‌. യുക്തിപൂര്‍വ്വമായ നിലപാട്

ബി.എം. said...
This comment has been removed by the author.
ഇന്ത്യന്‍ said...

>>>>പോലീസ്‌ ഓഫീസര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ചില്ല എന്നത് വെറും സാങ്കേതിക സ്വഭാവമുള്ള ആരോപണം മാത്രമായെ കാണാനാവൂ. <<<<
അപലപിച്ചു എന്നതിന് തെളിവ് ഹാജരാക്കുക.

വെറും സാങ്കേതികത്വം മാത്രം നേരത്തെ മറുപടി പറഞ്ഞു. എല്ലാ ആക്രമത്തെയും ജമാഅത്ത് എതിര്‍ത്തു. ജമാഅത്ത്‌ DIRECT ACTION ല്‍ പന്കാളിയുമല്ല. ആക്രമങ്ങളെ എതിര്തത്തിനു ഇഷ്ടം പോലെ ഉദാഹരണം മുനീര്‍ റിപ്പോര്‍ട്ടില്‍ കാണാം. പോലീസുകാരന്റെ മരണം അപലപിച്ച്ചില്ല എന്നതിന് വെറും സാങ്കേതിക പ്രാധാന്യം മാത്രം. പോലീസ്കാരനെ കൊന്നു എന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം. സ്വയം ചിന്തിക്കൂ. ഖാദിയാനികളെ കൊന്നൊടുക്കി എന്നതില്‍ നിന്ന് പോലീസുകാരനെ കൊന്നത് അപലപിച്ച്ചില്ല എന്നിടത്തെക്ക് ചുരുങ്ങി നില്‍ക്കുന്നു നിങ്ങളുടെ വാദം.
അസ്സലായിട്ടുണ്ട്.

ഇന്ത്യന്‍ said...

>>>>ജമാഅത്ത്‌ ആക്ഷനില്‍ നിന്നും പിന്‍വാങ്ങി എന്നതാണ് ജമാഅത്തിന്റെ വാദം.<<<< ഇത് കലാപത്തിനു ശേഷം കമ്മിഷന്‍ മുന്‍പാകെ വാദിച്ചത്‌ അല്ലേ? പക്ഷേ ഒരു തെളിവും കൊടുത്തു കണ്ടില്ല. ഇനി ഇന്ത്യന്‍ കൈവശം തെളിവുണ്ട് എങ്കില്‍ കാണിക്ക്.

വസ്തുതകള്‍ വീക്ഷിക്കൂ. ജമാഅത്ത്‌ രണ്ടു പേരെ പുറത്താക്കി, അംഗങ്ങള്‍ക്ക്‌ നിര്‍ദേശം കൊടുത്തു ഞാന്‍ നേരത്തെ അതൊക്കെ ഇവിടെ കോപ്പി ചെയ്തതാണ്. ഒന്ന് കൂടി ചെയ്യാം. കൂടാതെ മുനീര്‍ കമ്മീഷന്‍ പറയുന്നുണ്ടോ DIRECT ACTIONല്‍ ജമാഅത്ത്‌ പങ്കെടുത് എന്ന്? ഇനി DIRECT ACTION എന്ന് പറഞ്ഞാല്‍ എന്താണ്? അത് ബി എമ്മിന് അറിയോ?

The Jama’at-i-Islami as such was not a member of this new or any other direct action
committee, nor was any individual belonging to the Jama’at allowed to enrol himself as a
direct-action worker. The Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience
of his order that the Jama’at did not believe in or support the direct action in any manner
and had completely dissociated itself from such activities

പേജ് 134

ബി.എം. said...

>>>>>>ജമാഅത്ത്‌ പ്രവര്‍ത്തകര്‍ DIRECT ACTION ല്‍ പങ്കെടുത്തില്ല.<<<<< പ്രമേയം പാസാക്കിയാതോടൊപ്പം ജോലിയും വിഭജിച്ചു കൊടുത്തു ജമാഅത്തെനു. പ്രസംഗം,ലഘുലേഖ ഇറക്കല്‍ എന്നിവ.999 അംഗങ്ങള്‍ മാത്രമേ അന്ന് ജമാഅത്തെക്ക് ഉണ്ടായിരുന്നോല്ല്. ബാക്കിയുള്ളവര്‍ അനുഭാവികള്‍. അപ്പോ അത്ര ഒക്കയെ പട്മറ്റുയിരുന്നോല്ല്. അത് മൌദൂദിയും കൂട്ടരും നന്നായി ചെയ്തു. കലാപത്തിനു എണ്ണ ഒഴിക്കല്‍.....വായിക്ക് .
.On the other hand, there are veiled admissions in these writings of the fact that Jama’at-i-Islami had undertaken some responsibility in the matter and that it would discharge that responsibility to the best of its ability. This corroborates Hafiz Khadim Husain’s evidence that there was some
scheme of division of work between the Jama’at and the other parties, indications of which are to be found in Maulana Amin Ahsan Islahi’s statement that the Jama’at’s programme was to make speeches and publish literature...എന്നിട്ടും പറയുന്നു ജമാഅത്തെ പങ്കെടുത്തില്ലാന്നു. കഷ്ടം

ബി.എം. said...

>>>>he Jama’at-i-Islami as such was not a member of this new or any other direct action
committee, nor was any individual belonging to the Jama’at allowed to enrol himself as a
direct-action worker. The Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience
of his order that the Jama’at did not believe in or support the direct action in any manner
and had completely dissociated itself from such activities<<< ഇത് കലാപത്തിനു ശേഷം മൌദൂദി കമ്മീഷനു എഴുതി കൊടുത്ത വിശദീകരണം ആണ്. ഇതിനു തെളിവില്ല. മൌദൂദി രക്ഷപെടാന്‍ പറഞ്ഞതല്ലേ?

ഇന്ത്യന്‍ said...

>> It was well known to the Jama’at that the programme of ‘direct action’ would lead
to disorders of a very grave character as appears from Maulana Maudoodi’s reference to the word “war” used by him in some of his speeches published in the ‘Tasneem’ and from the reference to Hindu-Muslim riots in his speech delivered outside Mochi Gate in
Lahore on 30th January 1953.... എന്തേ മനസ്സിലായോ ?>>

മനസ്സിലായി, ജമാതിനെതിരെ മുനീര്‍ നടത്തുന്ന ഇത്തരം നിരീക്ഷണം അല്ലാതെ ഒരു തെളിവും താങ്കള്‍ക്ക് ഹാജരാക്കാന്‍ കഴിയില്ല എന്നും മുനീര്‍ കമ്മീഷനില്‍ നിന്ന് തന്നെ ഞാന്‍ ജമാഅത്തിന്റെ നിലപാട് വ്യകതമാക്കുന്നത് ഖണ്ഡിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല എന്നും മനസ്സിലായി. എന്തിനേറെ, ഖാദിയാനികളെ ജമാഅത്ത്‌ കൊന്നൊടുക്കി എന്നൊരു വാക്ക് പോലും ധാര്‍മിക ബോധവും സത്യസന്ധതയും യുക്തിബോധവും ഉണ്ടെങ്കില്‍ താന്കള്‍ ഇനി പറയില്ല എന്നും വ്യക്തമാക്കി. അത് കൊണ്ട് പോലീസുകാരന്‍ മരിച്ചപ്പോള്‍ അപലപിച്ച്ചില്ല ഏതോ പ്രമേയത്തില്‍ ഒപ്പിട്ടു, ഇങ്ങിനെയുള്ള വാദങ്ങളില്‍ ചുരുങ്ങി വരികയാണ് ആരോപണം.

എവിടെ വരെ ചുരുങ്ങും എന്ന് നോക്കുകയാണ് ഞാന്‍

ഇവിടെ തന്സീമിനെ കുറിച്ച് പറഞ്ഞപ്പോള്‍ താങ്കള്‍ പിടിച്ചു നില്‍ക്കുന്ന ആ കൊമ്പ് ഞാന്‍ വെട്ടാന്‍ പോവുകയാ

ജനുവരിയില്‍ എന്താണ് എഴുതിയത എന്ന് മുനീര്‍ വ്യക്തമാക്കുന്നില്ല വെറും പുകമറ മാത്രം. അയാളും ഒരു യുക്തിവാദി ആണോ ആവോ.

കാര്യത്തിലേക്ക് വരാം. അതെ സമയം തസ്നീമില്‍ മൌദൂദി മാര്‍ച്ച്‌ മൂന്നിന് എഴുതിയത വായിക്കൂ

In its issue of 3rd March, the same paper devoted
another article to the subject disapproving improper slogans that were being raised during
speeches in public meetings, the rowdyism that was being witnessed in processions and
the mock funerals of high personages in Government that were being staged. Though the
article condemned all this, it proceeded to mention that people had inherited this conduct
from the Muslim League itself when it had organised the agitation against Malik Khizar
Hayat Khan Tiwana, and pointed out that such conduct would be injurious to the sacred
mission for which the public were striving. പേജ് 249

ഇന്ത്യന്‍ said...

>>>>ഖാദിയാനി മസാല എന്ന പുസ്തകം വൈകാരികമായി ചര്‍ച്ച ചെയ്യുന്ന പുസ്തകമേ അല്ല. അതൊരു ബൌദ്ധിക പ്രവര്‍ത്തനം ആണ്. അത് വായിച്ചു കലാപം നടത്താന്‍ മാത്രം വിവരം പാക്കിസ്ഥാനികള്‍ക്ക് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.<<<<
പുസ്തകം ഖദയാനികളുടെ വിശ്വാസം ശരിയല്ലന്നും ,അത് ഇസ്ലാമിന് എതിരാണ് എന്നും ത്വാത്തികമായി തെളിയിക്കുന്നു എന്നത് സത്യമല്ലേ?കലാപത്തിന് ത്വാത്തിക ന്യായം കൊടുക്കുകയല്ലേ അവിടെ മൌദൂദി ചെയ്തത്? ഒരു കലാപം നടക്കുന്ന അവസ്ഥയില്‍ ,സമാധാനത്തിന്‍റെ ആള്‍ക്കാര്‍ എന്ന് പറയുന്നവര്‍ അത് ചെയ്യാന്‍ പാടുണ്ടായിരുന്നോ? മൌദൂദി അത്രക്ക് വകതിരിവില്ലാത്ത മനുഷ്യനായിരുന്നു എന്നോ അല്ലെങ്കില്‍ കപട സമാധാനത്തിന്‍റെ ആള്‍ ആയിരുന്നു എന്നോ അല്ലെ തെളിയിക്കുന്നത്?>>>

പുസ്തകം എഴുതിയത് ചര്‍ച്ചയ്ക്ക്‌ വേണ്ടിയാണ്. നിലപാടിന്റെ ഇസ്ലാമിക മാനം വ്യക്തമാക്കാനാണ്. അത് കലാപത്തിനു കാരണമായി എന്ന് മുനീര്‍ പോലും പറയുന്നില്ല. സ്വന്തം അറിവില്ലായ്മ ഇങ്ങിനെയും ദയവായി വിളമ്പരുത്. ഒരു യുക്തിവാദി ഏതെന്കിലും പ്രവാച്ചകനെയോ ദൈവത്തെയോ ന്യായീകരിക്കെണ്ടാവാന്‍ അല്ല എന്നത് മറക്കേണ്ട. അത് കൊണ്ട് നേതാക്കള്‍ പറഞ്ഞത്‌ അതെ പടി ഇവിടെ പറഞ്ഞു നില്‍ക്കേണ്ട. ആ പുസ്തകം വായിക്കാന്‍ താങ്കളെ ഉപദേശിക്കുന്നു.

ബി.എം. said...

>>>സ്വയം ചിന്തിക്കൂ. ഖാദിയാനികളെ കൊന്നൊടുക്കി എന്നതില്‍ നിന്ന് പോലീസുകാരനെ കൊന്നത് അപലപിച്ച്ചില്ല എന്നിടത്തെക്ക് ചുരുങ്ങി നില്‍ക്കുന്നു നിങ്ങളുടെ വാദം.
അസ്സലായിട്ടുണ്ട്<<<< ചുരുങ്ങുക അല്ലല്ലോ ഇന്ത്യന്‍ . അപലപിച്ചില്ല എന്ന് മാത്രമല്ല അക്രമം തുടങ്ങിട്ടും DIRECT ACTION നു തത്വക അടിത്തറ നല്‍കുന്ന QADHAYANI MASALA ഇറക്കി തങ്ങള്‍ക്കു പ്രമേയം ഏല്‍പ്പിച്ച ജോലി ചെയ്തു ജമാഅത്തെയും മൌദൂദിയും. പിന്നെ സ്വയം ചിന്തിച്ചാല്‍ പോര തെളിവുകള്‍ വേണം എന്ന് ഇന്ത്യന്‍ തന്നെ അല്ലയോ പറഞ്ഞത് ?

ബി.എം. said...

>>>>>പുസ്തകം എഴുതിയത് ചര്‍ച്ചയ്ക്ക്‌ വേണ്ടിയാണ്. നിലപാടിന്റെ ഇസ്ലാമിക മാനം വ്യക്തമാക്കാനാണ്. അത് കലാപത്തിനു കാരണമായി എന്ന് മുനീര്‍ പോലും പറയുന്നില്ല. <<<<<ആ നിലപാട് ഖാധയാനികള്‍ക്ക് എതിരായിരുന്നില്ലേ? അവര്‍ക്ക് എതിരെ ഒരു കലാപം നടക്കുബോള്‍ ആണോ അങ്ങനെ ഒരു നിലപാട്‌ എടുക്കേണ്ടത്? മൌദൂദി എന്താ പൊട്ടനായിരുന്നോ? കലാപത്തിന്‍റെ ഇടയ്ക്കണോ ചര്‍ച്ച?നല്ല ബോധം ...

ഇന്ത്യന്‍ said...

>> On the other hand, there are veiled admissions in these writings of the fact that Jama’at-i-Islami had undertaken some responsibility in the matter and that it would discharge that responsibility to the best of its ability. This corroborates Hafiz Khadim Husain’s evidence that there was some
scheme of division of work between the Jama’at and the other parties, indications of which are to be found in Maulana Amin Ahsan Islahi’s statement that the Jama’at’s programme was to make speeches and publish literature...എന്നിട്ടും പറയുന്നു ജമാഅത്തെ പങ്കെടുത്തില്ലാന്നു. കഷ്ടം>>

കഷ്ടം, ചുരുങ്ങി വന്ന നോട്ടം ഇപ്പോള്‍ എങ്ങിനെയെങ്കിലും ഒരു തെളിവ് കിട്ടാന്‍ സൂക്ഷ്മദര്‍ശിനി വെച്ച് നോക്കുകയായി.

ഈ പ്രസ്താവന DIRECT ACTION നെ കുറിച്ചാണ് എന്ന് ആരാണ് താങ്കളോടു പറഞ്ഞത്‌? ഇതു മുനീറിന്റെ നിഗമനം ആണ്. തെളിവ് അല്ല. മുസ്ലിം സംഘടനകള്‍ എല്ലാം ചേര്‍ന്ന് നടത്തിയ പ്രക്ഷോഭത്തെയാണ് ഇവിടെ ചര്‍ച്ച. അല്ലാതെ DIRECT ACTION അല്ല. കൂടാതെ, പിന്നെ എന്തിനാണ് ജമാഅത്ത്‌ അണികളോട് പങ്കെടുക്കരുത് എന്ന് പറഞ്ഞത്‌? രണ്ട് പേരെ പുറത്താക്കിയത് എന്തിനാണ്? ആക്രമത്തെ എതിര്‍ത്ത്‌ എഴുതിയത എന്തിനാണ്? പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പോലും മുഴക്കുന്നതിനെ എതിര്‍ത്ത്‌ സംസാരിച്ചത്‌ എന്തിനാണ്? ഇതര സംഘടനകളുമായി ജമാഅത്ത്‌ വീക്ഷണ വ്യത്യാസം പുലര്‍ത്തി എന്ന് മുനീര്‍ കമ്മീഷനില്‍ പലയിടത്തും കാണുന്നത് എന്ത് കൊണ്ടാണ്? ഇതിനൊക്കെ ഉപരിയാണോ ഈ ഒരു നിഗമനം? വസ്തുതകള്‍ ഒരു പാടു ഈ നിഗമനത്തിന് എതിരായി ഉണ്ട് എന്നത് വായിച്ചിട്ടും മനസ്സിലാവുന്നില്ലേ?

കഷ്ടം......

ബി.എം. said...
This comment has been removed by the author.
ബി.എം. said...

>>>>അത് കലാപത്തിനു കാരണമായി എന്ന് മുനീര്‍ പോലും പറയുന്നില്ല.<<<<<On the contrary its founder flung the Qadiani Masala in the midst of a colossal conflagration.ഇത് മുനീര്‍ പറഞ്ഞതാ. അതായതു, FOUNDER OF JAMAATH ,മൌദൂദി ,എരിതീയില്‍ എണ്ണ ഒഴിക്കുകയ ചെയ്തതെന്ന് QDHAYANI MASALA യിലൂടെ.
ഇന്ത്യന് മനസ്സിലായോ

ഇന്ത്യന്‍ said...

>> ചുരുങ്ങുക അല്ലല്ലോ ഇന്ത്യന്‍ . അപലപിച്ചില്ല എന്ന് മാത്രമല്ല അക്രമം തുടങ്ങിട്ടും DIRECT ACTION നു തത്വക അടിത്തറ നല്‍കുന്ന QADHAYANI MASALA ഇറക്കി തങ്ങള്‍ക്കു പ്രമേയം ഏല്‍പ്പിച്ച ജോലി ചെയ്തു ജമാഅത്തെയും മൌദൂദിയും. പിന്നെ സ്വയം ചിന്തിച്ചാല്‍ പോര തെളിവുകള്‍ വേണം എന്ന് ഇന്ത്യന്‍ തന്നെ അല്ലയോ പറഞ്ഞത് ?>>

ആ പുസ്തകം DIRECT ACTION വേണ്ടിയുള്ള താത്വിക അടിത്തറ അല്ലല്ലോ, മുസ്ലിം സംഘടാനകള്‍ ഒന്നായി നടത്തിയ ഇസ്ലാമിക ഭരണഘടന അടക്കമുള്ള അഞ്ചിന ആവശ്യങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ അതിന്റെ ന്യായം ബോധ്യപ്പെടുത്താന്‍ രചിച്ച കൃതി അല്ലെ. അത് വായിച്ചിട്ടു സംസാരിക്കൂ. DIRECT ACTIONനും അതുമായി എന്ത് ബന്ധം? മാര്‍ച്ച് അഞ്ചിന് ഇറങ്ങിയ പുസ്തകം പട്ടാള നിയമം പ്രഖ്യാപിച്ച മാര്‍ച്ച് ആറിന് മുന്‍പ്‌ അതായത് ഒരു ദിവസം കൊണ്ട് എല്ലാവരും വായിച്ചു DIRECT ACTION നു പോയി എന്നാണോ ബി എം പറയുന്നത്. ഇപ്പോള്‍ തന്നെ എത്ര ദിവസമായി ആ പുസ്തകം ഇന്റര്‍നെറ്റില്‍ വായന പ്രിയരായ എത്ര പേര്‍ അത് വായിച്ചു? ബി എം വായിച്ചോ?

പരിഹാസ്യം ആരോപണം. ചര്‍ച്ച സമയനഷ്ടത്തിലേക്ക്‌

ബി.എം. said...

>>>>പിന്നെ എന്തിനാണ് ജമാഅത്ത്‌ അണികളോട് പങ്കെടുക്കരുത് എന്ന് പറഞ്ഞത്‌? രണ്ട് പേരെ പുറത്താക്കിയത് എന്തിനാണ്? ആക്രമത്തെ എതിര്‍ത്ത്‌ എഴുതിയത എന്തിനാണ്? പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പോലും മുഴക്കുന്നതിനെ എതിര്‍ത്ത്‌ സംസാരിച്ചത്‌ എന്തിനാണ്?<<<<എപ്പോ പറഞ്ഞു? കലാപത്തിനു ശേഷം കമ്മിഷന്‍ മുന്‍പാകെ തടിയൂരാന്‍ അങ്ങനെ പറഞ്ഞാരുന്നൂ എന്ന് മൌദൂദി അവകാശപ്പെട്ടു. പക്ഷെ തെളിവ്‌ ഹാജരാക്കാന്‍ പറ്റില്ല. ഇനി ഇന്ത്യന്‍ന്‍റെ കൈയില്‍ തെളിവുണ്ടെങ്കില്‍ പറയാം.

ഇന്ത്യന്‍ said...

>> On the contrary its founder flung the Qadiani Masala in the midst of a colossal conflagration.ഇത് മുനീര്‍ പറഞ്ഞതാ. അതായതു, FOUNDER OF JAMAATH ,മൌദൂദി ,എരിതീയില്‍ എണ്ണ ഒഴിക്കുകയ ചെയ്തതെന്ന് QDHAYANI MASALA യിലൂടെ.
ഇന്ത്യന് മനസ്സിലായോ>>

നിഗമനം, മാര്‍ച്ച് അഞ്ചിന് പുസ്തകം ഇറങ്ങി മാര്‍ച്ച് ആറിന് പട്ടാള നിയമം. ആള്‍കാര്‍ പുസ്തകം വാങ്ങിച്ചു കൂട്ടി. ഖദിയാനികളെ കൊല്ലാന്‍ പോയി. പുസ്തകത്തില്‍ മുഴുവന്‍ ആക്രമം ചെയ്യാനുള്ള പ്രസ്താവന. ഇതും കൂടി പറഞ്ഞാല്‍ നന്നായി.

പാകിസ്ഥാനില്‍ അന്ന് നടന്നു കൊണ്ടിരുന്നത് ഒരു പ്രക്ഷോഭം ആയിരുന്നു. അതിന്‍റെ ഭാഗമാണ് പുസ്തകം. അത് ഒരു കലാപവും പ്രഖ്യാപിച്ചില്ല. ലക്ഷ്യത്തിനു വേണ്ടി സമാധാനപൂര്‍ണ്ണമായ മാര്‍ഗ്ഗം അവലംബിക്കണം എന്ന് ആ പുസ്തകവും മൌദൂദിയുടെ ഇതര പ്രസ്താവനകളും , ജമാഅത്തിന്റെ പ്രവര്‍ത്തനവും ചരിത്രത്തില്‍ സാക്ഷി. അതിനൊക്കെ എതിരെ ഒരു കമ്മീഷന്‍ പ്രസ്താവന വലുതെങ്കില്‍ എന്തൊരു വല്യ യുക്തി.

ബി.എം. said...

>>>>മാര്‍ച്ച് അഞ്ചിന് ഇറങ്ങിയ പുസ്തകം പട്ടാള നിയമം പ്രഖ്യാപിച്ച മാര്‍ച്ച് ആറിന് മുന്‍പ്‌ അതായത് ഒരു ദിവസം കൊണ്ട് എല്ലാവരും വായിച്ചു DIRECT ACTION നു പോയി എന്നാണോ ബി എം പറയുന്നത്.<<<<അങ്ങനെ ഞാന്‍ എവിടയ പറഞ്ഞേ. അതിനു മുന്‍പേ കൊല തുടങ്ങിയല്ലോ. എരിതീയില്‍ എണ്ണ ഒഴിച്ച് എന്നല്ലേ പറഞ്ഞേ. ആ പുസ്തകത്തില്‍ ഖദയാനികള്‍ക്ക് എതിരെ ഒന്ന് ഇല്ലാരുന്നോ? അവര്‍ മുസ്ലിങ്ങള്‍ അല്ല എന്ന്‍ വിശദീകരണം നടത്തുന്നില്ലയോ ? വെറുതെ ഉരുളാതെ ഇന്ത്യന്‍ .

ഇന്ത്യന്‍ said...

>> എപ്പോ പറഞ്ഞു? കലാപത്തിനു ശേഷം കമ്മിഷന്‍ മുന്‍പാകെ തടിയൂരാന്‍ അങ്ങനെ പറഞ്ഞാരുന്നൂ എന്ന് മൌദൂദി അവകാശപ്പെട്ടു. പക്ഷെ തെളിവ്‌ ഹാജരാക്കാന്‍ പറ്റില്ല. ഇനി ഇന്ത്യന്‍ന്‍റെ കൈയില്‍ തെളിവുണ്ടെങ്കില്‍ പറയാം>>

തെളിവ് തന്നെയല്ലേ ഇത്രയും സമയം തന്നു കൊണ്ടിരിക്കുന്നത്. ഇതിപ്പോള്‍ കമ്മീഷന്റെ മുന്നില്‍ പറഞ്ഞതല്ല, പത്രത്തില്‍ മാര്‍ച്ച്‌ മൂന്നിനു എഴുതിയതാണ്. അത് മുനീര്‍ കമ്മീഷന്‍ രേഖപ്പെടുത്തി. പേജ് 249


In its issue of 3rd March, the same paper devoted
another article to the subject disapproving improper slogans that were being raised during
speeches in public meetings, the rowdyism that was being witnessed in processions and
the mock funerals of high personages in Government that were being staged.

ദാ തെളിവ് കിട്ടിയില്ലേ, ഇനി ഇതും അംഗീകരിക്കില്ലെ??

ഇന്ത്യന്‍ said...

>> >>>>മാര്‍ച്ച് അഞ്ചിന് ഇറങ്ങിയ പുസ്തകം പട്ടാള നിയമം പ്രഖ്യാപിച്ച മാര്‍ച്ച് ആറിന് മുന്‍പ്‌ അതായത് ഒരു ദിവസം കൊണ്ട് എല്ലാവരും വായിച്ചു DIRECT ACTION നു പോയി എന്നാണോ ബി എം പറയുന്നത്.<<<>

അതിനു എന്താ കുഴപ്പം ബി എം? താങ്കളുടെ പ്രസ്താവന വായിച്ചാല്‍ പലര്‍ക്കും തോന്നുക അങ്ങിനെയാണ്. ഇവിടെ താങ്കള്‍ക്ക് പറ്റുന്ന തെറ്റ്, പ്രശ്നത്തെ പാകിസ്ഥാന്റെ അന്നത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥയില്‍ നിന്ന് ചിന്തിക്കാന്‍ കഴിയാത്തതാണ്. കൂടാതെ കൊല എന്നൊക്കെ പറയുന്നത് രണ്ടു തരത്തില്‍ ആയിരുന്നു. ഖാദിയാനികള്‍ വധിക്കപ്പെട്ടു, സര്‍ക്കാര്‍ ജനങ്ങളെ വധിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനെ ചര്‍ച്ചയ്ക്ക്‌ ഒരുക്കാന്‍ ശ്രമിക്കുന്നത് തന്നെയാണ് ആ പുസ്തകം. അല്ലാതെ കലാപത്തിനു പ്രേരിപ്പിക്കുകയല്ല. പ്രക്ഷോഭത്തിന്റെ ന്യായം ബോദ്യപ്പെടുത്തുകയാണ് അല്ലാതെ കലാപത്തിന്റെ അല്ല. കൂടാതെ കലാപം എന്നൊക്കെ പറയുന്നത് എത്ര പേര്‍ മരിച്ചു, എത്ര കാലയളവില്‍ എന്നൊക്കെ ബി എമ്മിന് അറിയോ? അതിന്റെ സ്വഭാവം കൂടി കണക്കിലെടുക്കൂ. ഇതില്‍ നിന്നും ജമാആതിനു മാത്രമായി നിയന്ത്രണം ഉള്ള ഒന്നല്ല അന്നും ഇന്നും പാക്‌ ജനത. താങ്കല്ല്ക്കും അറിയാല്ലോ അത്. അത്തരമൊരു ജനതയെ സംഭാഷണത്തിനു വിളിക്കാന്‍ ജമാഅത്ത്‌ ആവശ്യപ്പെടുന്നതും നാം നേരത്തെ വായിച്ചു.

ബി.എം. said...
This comment has been removed by the author.
ബി.എം. said...

>>>>>പാകിസ്ഥാനില്‍ അന്ന് നടന്നു കൊണ്ടിരുന്നത് ഒരു പ്രക്ഷോഭം ആയിരുന്നു. അതിന്‍റെ ഭാഗമാണ് പുസ്തകം. അത് ഒരു കലാപവും പ്രഖ്യാപിച്ചില്ല<<<< ആ പ്രക്ഷോഭം കലാപത്തില്‍ കലാശിച്ചു.2000 ഏറെ ആള്‍കാര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് മനുഷ്യര്‍ക്ക്‌ വീടും കുടുബവും എല്ലാം നഷ്ടപ്പെട്ടു. ആ പ്രക്ഷോഭം നയിച്ച ഇസ്ലാമീക പ്രസ്ഥാനങ്ങലില്‍ ഒന്നാണ് ജമാഅത്തെ. അത് കൊണ്ട് തന്നെ കലാപത്തിനു കാരണക്കാര്‍ ആയവരുടെ കൂട്ടത്തില്‍ ജമാഅത്തെയുമുണ്ട്.ആ കുറ്റം ഏറ്റു പറഞ്ഞു മാപ്പ് പറഞ്ഞിരുന്നു എങ്കില്‍ ജമാഅത്തെക്ക് അല്‍പമെങ്കിലും വിശ്വാസ്യത ഉണ്ടാകുമായിരുന്നു.അബ്ദുള്‍ നാസര്‍ മദനിക്കും പ ഡി പി ക്കും കിട്ടിയപോലെ . ആ ചങ്കോറപ്പും മാന്യതയും കാണിക്കാതെ,കുറ്റം മറ്റുള്ളവരുടെ തലയില്‍ തള്ളി , ഇപ്പഴും കണ്ണടച്ച് ഇരുട്ടാക്കി നല്ലപിള്ള ചമയാനുള്ള ജമാഅത്തെയുടെ നാണംകെട്ട കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തോട് അറപ്പ് തോന്നുന്നു.


ഉത്തരം ഇല്ലാതെ വരുമ്പോള്‍ വസ്തുതകള്‍ ആരോപണമായും,പരിഹാസ്യമായതായും തോന്നാം. അത് കൊണ്ട് എന്‍റെ ചോദ്യങ്ങക്ക് മറുപടി പറഞ്ഞു ഇന്ത്യന്‍ ഇനി സമയം കളയണ്ട. നിര്‍ത്തുന്നു

താങ്കളുടെ കാഴ്ചപ്പാടുകള്‍ താങ്കള്‍ക്കും സമൂഹത്തിനും നന്മ വരുത്തുന്നതാണ് എങ്കില്‍ എല്ലാ ആശംസകളും. HOPE WE WILL MEET AGAIN WITH SOME OTHER TOPIC. THANK YOU

CKLatheef said...

ഒരു യുക്തിവാദി എത്രവലിയ അന്ധവിശ്വാസിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബി.എം. എന്ന ബ്ലോഗര്‍ രണ്ടുദിവസമായി നടത്തിയത്. ഖാദിയാനി പ്രശ്‌നവുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന് വന്ന പ്രശ്‌നത്തില്‍ ഇസ്‌ലാമിക ധാര്‍മിക മൂല്യങ്ങളിലും അതിന്റെ അധ്യാപനങ്ങളിലും ഊന്നി ഒരു ഇസ്ലാമിക സംഘടനക്ക് ചെയ്യാവുന്ന പ്രവര്‍ത്തനമാണ് മൗദൂദിയും ജമാഅത്തും ആ കാലഘട്ടത്തില്‍ ചെയ്തത് എന്ന ചരിത്രം തെളിയിക്കുന്നു. എന്നാല്‍ മുനീര്‍ കമ്മീഷന്‍ ജമാഅത്തിന്റെ ഭാഗവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ സത്യസന്ധത പുലര്‍ത്തിയിട്ടില്ല. ജമാഅത്തിനെതിരെ വിമര്‍ശനത്തിന് പഴുതന്വേഷിക്കുന്നവരെ തൃപ്തിപ്പെടുത്താനുതകുന്ന പരാമര്‍ശങ്ങള്‍ അതില്‍ നടത്തിയിട്ടുണ്ട്. അതോടൊപ്പം പ്രസ്തുത പ്രശ്‌നങ്ങളില്‍ ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്നതിനെക്കുറിചുമുള്ള ധാരണ ലഭിക്കാനും അത് മതിയാകും. ഇവിടെ ജമാഅത്ത് വിമര്‍ശകര്‍ തങ്ങള്‍ക്കാവശ്യമുള്ളതില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ച് വിശ്വാസികള്‍ വിശുദ്ധ വേദങ്ങളെ സമീപിക്കുന്നത് പോലെ ആരാധനാ മനോഭാവത്തോടെയാണ് അതിലെ ജമാഅത്ത് വിരുദ്ധ ഉദ്ധരണികള്‍ ക്വാട്ട് ചെയ്യുന്നത്. ജമാഅത്ത് ചരിത്രത്തെയും അത് പുലര്‍ത്തിപോന്ന നലനിലപാടുകളെക്കുറിച്ചും ആകെ അറിയാനുള്ള ഒരു രേഖയായി ജമാഅത്ത് അതിനെ കണക്കിലെടുക്കുന്നില്ല. എവിടെയായിരുന്നാലും വ്യവസ്ഥാപിതമായ രൂപത്തില്‍ പ്രവര്‍ത്തിച്ച ജമാഅത്തിന് അതിന്റെ സത്യസന്ധമായ ചരിത്രം ലഭിക്കാന്‍ അതിന്റേതായ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ മുനീര്‍ കമ്മീഷനെ മാത്രം അവലംബിച്ച് ബി.എം നെ പോലുള്ള ഒരാള്‍ക്ക് ജമാഅത്തില്‍ സകല പ്രശ്‌നങ്ങളുടെയും ഉത്ഭവം ആരോപിക്കാം. പക്ഷെ അതൊന്നും സത്യസന്ധമായ പഠനത്തിന്റെ സ്വഭാവമല്ല. ഒരു അധ്യാപകന്‍ ഇത്ര ലാഘവത്തോടെ കാര്യങ്ങളെ സമീപിക്കുന്നവനാകരുത്, അത് മാത്രമല്ല, അതിനേക്കാള്‍ വലിയ സത്യമില്ല എന്ന നിലക്ക്, താന്‍ വെറുക്കുന്നു എന്ന ഒരൊറ്റ കാരണത്താല്‍ വളരെ മോശമായ പദപ്രായോഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇതേ കുറിച്ചാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ചത്. ഒരുപാട് കമന്റുകളില്‍ ബി.എം അതിന് മറുപടി പറയാന്‍ ശ്രമിക്കുന്നത് കണ്ടു. വിഷമിപ്പിക്കേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു.

പ്രിയ ബി.എം. ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുള്ള ഒരു തെറ്റിലേ അതിന് മാപ്പുപറയേണ്ടതുള്ളൂ. ആരെങ്കിലും എന്തെങ്കിലും ആരോപിക്കുമ്പോഴേക്ക് മാപ്പ് ചോദിക്കാന്‍ മാത്രം ക്ഷമാപണ മനസ്സുള്ള വിനീത വിധേയ സംഘടനയല്ല ജമാഅത്തെ ഇസ്‌ലാമി. വ്യക്തമായ ആദര്‍ശ ലക്ഷ്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട പ്രവര്‍ത്തന പരിപാടികളോടെ കൂടിയാലോചനകള്‍ക്കും ചര്‍ചകള്‍ക്കും ശേഷമാണ് അതിന്റെ ഓരോ കാലടികളും വെക്കുന്നത്. അതിന്റെ തീരുമാനങ്ങള്‍ മുഴുവന്‍ മനുഷ്യരെയും സന്തോഷിപ്പിക്കുന്നതായികൊള്ളണം എന്നില്ല.

ഒരു ജീവസുറ്റ പാര്‍ട്ടിക്ക് ശത്രുക്കളും മിത്രങ്ങളും വിമര്‍ശകരും സ്തുതിപാഠകരുമൊക്കെയുണ്ടാകും. അതില്‍ മാന്യനായ ഒരു വിമര്‍ശകന്റെ റോളില്‍ താങ്കളെയും ശുശീലിനെയും കാണാന്‍ ഞങ്ങള്‍ക്ക് പ്രയാസമൊന്നുമില്ല. ജമാഅത്തെ ഇസ്‌ലാമിയെ അടുത്തറിയാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ നിലപാടുകളെ അടിമുടി മാറ്റുക തന്നെ ചെയ്യും. ബി.എമും ഇന്ത്യനും ഈ ചര്‍ചയില്‍ അസാമാന്യമായ ക്ഷമയാണ് കാണിച്ചിട്ടുള്ളത്. രണ്ടു പേരും അഭിനന്ദനമര്‍ഹിക്കുന്നു. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.

ഇന്ത്യന്‍ said...

>>ആ പ്രക്ഷോഭം കലാപത്തില്‍ കലാശിച്ചു.2000 ഏറെ ആള്‍കാര്‍ കൊല്ലപ്പെട്ടു.>>

ഈ കണക്ക്‌ തന്നെ എത്ര ആധികാരകമാണ് എന്ന് ഇനിയും തെളിയിച്ചിട്ടു വേണം. അതിശയോക്തി നിറഞ്ഞ കണക്കായി ആണ് ഞാന്‍ ഇതുവരെയും മനസ്സിലാക്കിയത്‌. ആര്‍ക്കെങ്കിലും തിരുത്താന്‍ കഴിയുമെങ്കില്‍ തിരുത്തുക.

ഇതുവരെയും ജമാഅത്തെ ഇസ്ലാമിയുടെ ഒരു പുസ്തകം പോലും ഞാന്‍ ഇവിടെ റഫര്‍ ചെയ്തില്ല. ജമാഅത്ത്‌ ആവട്ടെ മുനീര്‍ കമ്മീഷനെ തന്നെയും തുറന്നു കാട്ടി പുസ്തകം എഴുതിയിരുന്നു. ജമാഅത്തിനെ എതിരെ ഇവിടെയുള്ള സ്ഥാപിതതാല്പര്യക്കാര്‍ പടച്ചു വിടുന്ന നുണകള്‍ക്ക് അടിസ്ഥാനമായ ഒരു റിപ്പോര്‍ട്ടില്‍ നിന്ന് തന്നെ ഇത്രയും ഇവരെ തുറന്നു കാട്ടാന്‍ കഴിയുമെന്നിരിക്കെ ജമാഅത്ത്‌ വീക്ഷണം അതേപോലെ വിശദമാക്കുന്ന പുസ്തകങ്ങളില്‍ വിമര്‍ശകരുടെ തനി രൂപം ഇതിലും കൂടുതല്‍ വ്യക്തമായേനെ.

ഖാദിയാനികളെ കൂട്ടക്കൊല ചെയ്തു, ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകം എഴുതി,ഖാദിയാനി മസാല എഴുതി,ഭരണകൂടം പൊറുതിമുട്ടി എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പാതകങ്ങള്‍ വെച്ച് ചാര്‍ത്തി, ഒടുവില്‍, പോലീസുകാരനെ കൊന്നപ്പോള്‍ അപലപിച്ച്ചില്ല എന്ന ആരോപനത്തിലെക്ക് ചുരുങ്ങി വന്ന വിമര്‍ശനം ഏതായാലും വിഷയത്തെ കുറിച്ച് ധാരണ പോലും ഇല്ലാതെയാണ് ഇതൊക്കെ ഇവിടെ വെച്ച് കാച്ചുന്നത് എന്നതിന് തെളിവാണ്.

ജമാഅത്ത് വിമര്‍ശനത്തിനു അതീതമായ പ്രസ്ഥാനമോന്നുമല്ല. അതിനു മാനുഷികമായ വീഴ്ചകള്‍ സ്വാഭാവികമായും ഉണ്ടാവാം. ഞാനിത് ഏതെന്കിലും സംഭവത്തെ കുറിച്ചല്ല പറയുന്നത്. പൊതുവില്‍ എല്ലാ മനുഷ്യ സംഘടനകള്‍ക്കും പറ്റുന്ന നയപരമായ പാളിച്ചകള്‍ അതിനും പറ്റാം. പക്ഷെ നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ജമാഅത്ത്‌ വിമര്‍ശനം നുണകളുടെ കൂമ്പാരമാണ്.

ആടിനെ പട്ടിയാക്കുക എന്നിട്ട് തല്ലികൊല്ലുക. സ്വന്തം ചുറ്റുപാടുമുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒന്നും മാനുഷിക വിരുദ്ധത കണ്ടെത്താന്‍ ആവാതെ പുറത്ത്‌ പോയി നുണകള്‍ പടച്ചു വിടുക. സ്വന്തം അനുഭവത്തെ നിരാകരിച്ച് ഏതോ ലകഷ്യസാക്ഷാല്‍ക്കാരത്തിന് വേണ്ടി കുപ്രചാരണം അഴിച്ചു വിടുക. ഈ രീതി ധാര്‍മിക ബോധം ഉള്ളവര്‍ക്ക്‌ ചേര്‍ന്നതല്ല.

വിമര്‍ശനം തേജോവധം ചെയ്യുകയോ, രാക്ഷസവല്ക്കരിച്ചു തെറ്റിധാരണ പരത്തുകയോ അല്ല. വിമര്‍ശനം ഇല്ലാതെ ഒരു പ്രസ്ഥാനവും ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കില്ല. പക്ഷെ, അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തി പൊതുസമൂഹത്തില്‍ താറടിച്ചു കാണിക്കുന്നത് മാന്യതയല്ല.വിമര്‍ശിക്കുക, വസ്തുതകളുടെ വെളിച്ചത്തില്‍. വിമര്‍ശിക്കുക ആരോഗ്യകരമായ രീതിയില്‍. വിമര്‍ശനം പരസ്പരം അറിയാന്‍ കൂടിയാവട്ടെ. ആരോഗ്യകരമായ വിമര്‍ശനം ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ സ്വാഗതം ചെയ്യും എന്നാണു എന്റെ അറിവ്. അത്തരം വിമര്‍ശനങ്ങള്‍ ഇല്ലാതാവുന്നത് അത്തരം പ്രസ്ഥാനത്തിനു തന്നെ നഷ്ടമാണ്.

വിമര്‍ശനങ്ങള്‍ ഉണ്ടാവട്ടെ, അത് ജമാഅത്തെ ഇസ്ലാമി പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരമാണ്. അത് പക്ഷെ നുണകളുടെ ഉത്സവവും, വിദ്വേഷപ്രചാരണവും, അടിസ്ഥാന രഹിതവും, വെറും തര്‍ക്കവിതര്‍ക്കവും ആയിരിക്കരുത് എന്ന് മാത്രം. നമുക്ക്‌ പരസ്പരം ഒരല്പം മാന്യത പുലര്ത്തിക്കൂടെ.

ഇതുവരെ സംസാരിച്ചതിനു നന്ദി, ബി എം

സുശീല്‍ കുമാര്‍ said...

സുഹൃത്തേ, ഒരു മിനിറ്റ്, ദേ- ഇതിലേതാണ്‌ സ്വീകാര്യം?

ശ്രീജിത് കൊണ്ടോട്ടി. said...

>>>"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)<<<

സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം സ്കാന്‍ ചെയ്തു ഇടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ അവസ്തയല്ലല്ലോ കേരളത്തില്‍ ഉള്ളത്. അവരുടെ തീവ്ര ബൌധിക ആശയങ്ങള്കൊണ്ട് തന്നെ അവരെ കേരത്തിലെ പൊതു സമൂഹം (സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, ജാതി, മത, മതേതര,യുക്തിവാദ ...) പരവാവധി അകറ്റി നിര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ നിലനില്‍പ്പിനായി അവര്‍ പരമാവധി മതേതര സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതും ശ്രദ്ധേയമായി തോന്നുന്നു. ഇവര്‍ മതേതരത്വം തെളിയിക്കാന്‍ കൂടുതല്‍ ശ്രധിക്കുംപോലും ബഹു ഭൂരിപക്ഷം വരുന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും ഇവരെ തൊട്ടുകൂടാത്തവര്‍ ആയും തീവ്രവാദികള്‍ ആയും വിശേഷിപ്പിക്കുന്നു. കാശ്മീരിലെ ജമാ-അത്ത് തീവ്ര വാദം നടത്തുന്നു എന്ന് പറയുന്ന ജാമാ-അത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന (ഇന്ത്യന്) സംഘന എന്തുകൊട്നു ആ തീവ്ര വാദ സംഘത്തെ തള്ളി കളഞ്ഞ് അവിടെക്ക് കൂടി ഇന്ത്യന്‍ ജമാ അതിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന ജമാ-അത്തെ മാതൃ സംഘടനയുടെ (പാകിസ്താന്‍) അഭിപ്രായം തന്നെ ആണ് ജമാ-അത്തെ ഹിന്ദിനും എങ്കില്‍ അതിന്റെ ആവശ്യം ഇല്ല താനും.!? എന്റെ ഒരു ഗുജറാത്തി (അഹമ്മദ്‌ബാദ് ) സുഹൃത്ത്‌ നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞപ്പോളും, മറ്റൊരു ബംഗ്ലാദേശി സുഹൃത്ത്‌ ജമാ-അത്തെ അമീര്‍ മോതിഹുര്‍ റഹ്മാന്‍ നിസാമിയെ പറ്റി വിവരിച്ചപ്പോഴും അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞത്‌ ഈ രണ്ടു കൂട്ടരും അവരുടെ ആളുകളും, സ്വന്തം രാജ്യത്തെ മത ന്യൂന പക്ഷങ്ങല്‍ക്കെതിരെ നടത്തിയേ നരനായട്ടിനെയും, രക്തദാഹത്തിന്റെയും ഭീകര ചിത്രന്ങ്ങള്‍ ആണ്. എന്റെ അനുഭവസ്ഥര്‍ ആയ സുഹ്ര്തുകളെ ഞാന്‍ ഒരിക്കലും അവിസ്വസിക്കുന്നില്ല.... കേട്ടതും വായിച്ചതും പ്രചരിപ്പിക്കുന്നവര്‍ പറയുന്നതിനേക്കാള്‍ വിശ്വാസയോഗ്യം കണ്ടും അനുഭവിച്ചും അറിഞ്ഞവരുടെ ദയനീയ രോദനങ്ങള്‍ തന്നെ അല്ലെ!!!

Subair said...

ഈ ചര്‍ച്ച ഇന്നാണ് മുഴുവനും വായിച്ചത്. ഞാന്‍ മൌദൂദി വിമര്‍ശന സാഹിത്യങ്ങളില്‍ നിന്നാണ് മൌദൂടിയെ പറ്റി അറിയുന്നത്. പക്ഷെ പിന്നീട് ജമാഅത്ത് സാഹിത്യങ്ങളില്‍ നിന്നും അവരുടെ നിലപാടുകളും, മൌദൂദിയുടെ തെന്നെ പുസ്തകങ്ങളും വായിച്ചപ്പോള്‍ വിമര്‍ശങ്ങളില്‍ പലതുംവ്യാജമാണ് എന്ന് ,മനസ്സിലായി.

ഇപ്പോഴും മൌദൂദി വിമര്‍ശങ്ങള്‍ക്ക് അതീതനായാ വ്യക്തിയാണ് എന്നോ, ജമാഅത്ത് നിലപാടുകള്‍ പൂര്‍ണമായും ശരിയാണ് എന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷെ മൌദൂടിയെ ക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിമര്‍ശന ഗ്രന്ഥം എനിക്കിപ്പോഴും കിട്ടിയിട്ടില്ല.

സത്യസന്തമല്ലാത്ത വിമര്‍ശങ്ങള്‍ക്ക് ചില സാമ്പിളിലുകള്‍:

1. ഈയടുത്തു ദേശാഭിമാനിയില്‍ വന്ന ജമാഅത്ത് വിമര്‍ശന പരമ്പരയില്‍ പങ്കെടുത്തു ഒരു വിദ്വാന്‍ എഴുതിയത്, മൌദൂദി ഖാദിയാനി കലാപത്തില്‍ മരിച്ചു വീണ നിരപരാധികളായ മനുഷ്യരുടെ രക്തത്തിലൂടെ കുതിര സവാരി നടത്തി എന്നാണ്. ഇതൊരു ആലങ്കാരിക പ്രയോഗമാണ് എന്ന് സമ്മദിക്കാം. പക്ഷെ ഇത് വായിച്ചാല്‍ ഒരാള്‍ക്ക്‌ തോന്നുക, ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് ഉള്ള പങ്കു പോലെയാകും, മൌദൂദിക്ക് ഈ കലാപത്തില്‍ മൌദൂദിക്ക്‌ഉള്ള പങ്കെന്ന്. പക്ഷെ ചര്‍ച്ച ഇത്രത്തോളം എത്തിയപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്, നിഷ്പക്ഷമല്ല ജമാഅത്ത്കാര്‍ പറയുന്ന അന്വേഷണ റിപ്പോര്‍ട്ട്‌ പ്രകാരവും, പോലീസുകാരന്‍ കൊല്ലപ്പെട്ടതിനെ ജമാത് അപലപിച്ചില്ല പോലെയുള്ള താരതമ്യേന നിസ്സാര കുറ്റങ്ങളെ ആരോപിക്കാന്‍ പോലും ആകൂ എന്നാണ്. അതിനെയാണ് ഖാദിയാനികളുടെ രക്തത്തിലൂടെ കുതിരസവാരി നടത്തി എന്നും മറ്റു എഴുതി പ്പിടിപ്പിച്ചത്.

2. കേരളശബ്ദത്തില്‍ കുറെ മുമ്പ് വന്ന ഒരു ലേഖനത്തില്‍ ഒരാള്‍ എഴുതിയിരുന്നു, മൌദൂദി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന് പറയുന്ന ഒരു ഹദീസ്
നിര്‍മിച്ചു എന്ന്. ഹദീസുകള്‍ എന്താണ് എന്ന് അറിയുന്നവര്‍ ചിരിച്ചു തള്ളുന്ന ഒരാരോപണമാണ് ഇത്. ഏതായിരുന്നാലും, കേരള ശബ്ദത്തില്‍ തെന്നെ ജമാഅത്ത് പ്രദിനിധി, ഇതിന് മറുപടി പറഞ്ഞു കൊണ്ട് ലേഖനം എഴുതി. പക്ഷെ ഈ എടുത്തു ഏഷ്യാനെറ്റ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു ആര്യാടന്‍ ഷൌകത്തു ഇതേ കാര്യം കാര്യം അതായത് മൌദൂദി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം നല്‍കുന്ന ഹദീസ്‌ നിര്‍മിച്ചു എന്ന ആരോപണം ഉന്നയിച്ചു.

3. സുശീല്‍ മൌദൂദി ജനാധിപത്യത്തെ എതിര്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ്‌ എഴുതി, മൌദൂദിയുടെ പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരനിയോടെ (എല്ലാ വിമര്‍ശകരും ഉപയോഗിക്കുന്ന ഉദ്ധരികള്‍ ഒന്നാണ്, ഒരക്ഷരം പോലും കൂടാതെ ഒരക്ഷരം പോലും കുറയാതെ! ഇവര്‍ ഈ പറഞ്ഞ പുസ്തകങ്ങള്‍ വായിച്ചിട്ടല്ല ഉദ്ധരിനികള്‍ കൊടുക്കുന്നത് എന്നതാണ് കാരണം). എന്നാല്‍ ശരി ഞാനും മൌദൂദി പറഞ്ഞ രീതിയിലുള്ള ജനാധിപത്യത്തെ ത്വാതികമായി എതിര്‍ക്കുന്നു, സുശീല്‍ ആ ജാധിപത്യത്തെ പൂര്‍ണമായും അംഗീകരിക്കാന്‍ തെയ്യാരുണ്ടോ എന്ന് ചോദിച്ചപ്പോള്‍, മറുപടി ഉണ്ടെന്നോ ഇല്ല എന്നോ ആയിരുന്നില്ല.

ചിന്തകന്‍ said...

കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി വീണ്ടും...യാഥാര്‍ഥ്യം എന്താണ്? ഇവിടെ വായിക്കാം

Subair said...

ജമാതിനെതിരെയുള്ള പല വിമര്‍ങ്ങളും എന്‍റെ യുക്തിയെ കൊഞ്ഞനം കുത്തുന്നതാണ് എന്നതും അനുഭവമാണ്. ഉദാഹരണമായി, സുശീല്‍ വലിയൊരു കാര്യമായി എഴുതി

">>>"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)"

ഈ പുസ്തകം ഞാന്‍ വായിചിട്ടില്ല ഇത് ആര് എഴുതിയെന്നോ എഴുതിയ സന്ദര്‍ഭം എന്ത് എന്നോ എനിക്കറിയില്ല, പക്ഷെ ഒരു കാര്യം ഞാന്‍ പറയാം. ഇങ്ങനെ എഴുതിയത് ഒരു സങ്കടനക്കെതിരെ ആരോപണം ആയി ഉന്നയിച്ചാല്‍ അത് അംഗീകരിക്കാന്‍ എന്‍റെ യുക്തി അനുവദിക്കുകയില്ല.

കാരണം ഈ പറഞ്ഞ കാശ്മീര്‍ സങ്കടനകലും ആയി എന്തെങ്കിലും തരത്തിലുള്ള സങ്കടനാ ബന്ധം ജമാഅത്തിന് ഉണ്ടങ്കില്‍ സ്വന്തം പ്രസിദ്ധീകരണത്തില്‍ അവരെ തീവ്രവാദികള്‍ എന്ന് പരിചയപ്പെടുത്തി ലേഖനമെഴുതുമോ?

ഒരു മുസ്ലിംലീഗുകാരന്‍, കാശ്മീരില്‍ മുസ്ലിംലീഗ് എന്നൊരു സങ്കടന ഉണ്ട് എന്നും അവര്‍ വിഘടന വാദികള്‍ ആണ് എന്നും പറഞ്ഞാല്‍, ശെരി എന്നെ ഞാന്‍ പറയൂ, അല്ലാതെ ആ എഴുതിയവനെ വിഘടന വാദി എന്ന് വിളിക്കില്ല.

അതെ പോലെ തെന്നെ, ഇന്ത്യയിലെ യുക്തിവാദികാളോ, ക്യാമ്മ്യൂനിസ്റ്റുകളോ, ചൈനയിലെ ചില യുക്തിവാദി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനക്കാര്‍ ഇന്ത്യയിലെ ചില ഭാഗങ്ങള്‍ ചൈനയുടെ ഭാഗമാണ് എന്ന് പറയുന്നു എന്ന് സ്വന്തം പുസ്തകത്തില്‍ എഴുതിയാല്‍, ഞാന്‍ അവനെ രാജ്യദ്രോഹി എന്ന് മുദ്ര കുത്തി കല്ലെറിയുകയില്ല.

ഇത് താന്കള്‍ പറഞ്ഞ പുസ്തകം വായിക്കതെയുള്ള കമ്മന്റ് ആണ്, അതില്‍ എന്താണ് എഴുതിയത് എന്നും, അതിന്‍റെ ഔദ്യോതിക വിശദീകരണം എന്ത് എന്നും ജമാഅത്ത് കാരോട് തെന്നെ ചോദിച്ചു മനസ്സിലാക്കുക. എന്നെ സംബന്ധിച്ചിടത്തോളം, കേരളത്തില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകള്‍ക്ക് കാശ്മീരില്‍ ശാഖകാളോ പ്രവര്‍ത്തകരോ ഉള്ളതായി ഞാന്‍ കരുതാത്തത് കൊണ്ട്, ഇത് പുതിയ ഒരു അറിവ് എന്നതിലുപരി ഒരു എനിക്ക് "പ്രശ്നം" ആയി തോന്നുന്നില്ല.

സുശീല്‍ കുമാര്‍ said...

ജമാ അത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറ് സംഘടനകലുണ്ട്. (പ്രബോധനം- ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്)

..naj said...

സുശീല്‍,
ജബ്ബാര്‍ മാഷേക്കാള്‍ കുറച്ചു കൂടി സഹിഷ്ണുത താങ്കളുടെ ഭാഗത്ത്‌ നിന്ന് ഞങ്ങള്‍ ഫീല്‍ ചെയ്യുന്നുണ്ട്.
ഒരു യുക്തി തീവ്രവാധിയല്ലെന്നര്‍ത്ഥം. കീപ്‌ ഇറ്റ്‌ അപ് .
പിന്നെ
ബി എം, ഇന്ത്യന്‍, ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇന്ത്യന്റെ ക്ഷമയോടെയും, ആത്മാര്തയോടെയും ഉള്ള വിശദീകരണത്തെ അഭിനന്ദിക്കാതെ വയ്യ.
മറുപടിയിലെ വാചക ഘടന അദ്ധേഹത്തിന്റെ ക്വാളിറ്റി വ്യക്തമാക്കുന്നു.
ഈ ചര്‍ച്ചയില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ആവശ്യമില്ലാത്ത വിധം വ്യക്തമാണ് ഇന്ത്യന്റെ കമന്റ്സ്.
സുശീല്‍,
ബ്ലോഗ്‌ വിസിറ്റ് തുടരും. പ്രസക്തമായ പോസ്റ്റുകള്‍ ഇടുമല്ലോ.
എല്ലാ നന്മകളും നേരുന്നു.
നാജ്

Reaz said...

ഈ ചര്‍ച്ച എനിക്ക് നന്നായി പിടിച്ചു. വഴി തിരിച്ച് വിടാനുള്ള പല ശ്രമങ്ങളെയും പരാജയപെടുത്തി കാര്യങ്ങള്‍ വിശദീകരിച്ച ഇന്ത്യനെ അഭിനന്ദിക്കുന്നു.

വിഷയവുമായി ബന്ധപെട്ട ലത്തീഫിന്റെ പോസ്റ്റും വളരെ നന്നായി.

CKLatheef said...

>>> ജമാ അത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറ് സംഘടനകലുണ്ട്. <<<

അതോണ്ടെന്താ ?..

സുശീല്‍ കുമാര്‍ said...

ഈ പോസ്റ്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ജമാ അത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പായ പ്രബോധനം വാരികയില്‍ (1992 ഫെബ്രുവരി) വന്ന ലേഖനത്തിന്റെ കോപ്പിയെടുത്ത് പൊസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലേഖനം കാശ്മീര്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആവേശം മൂത്ത് എഴുതിയതാണ്‌ എന്നാണ്‌ എനിക്ക് മനസ്സിലാകുന്നത്. സി കെ ലത്തീഫ് പലവട്ടം മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ടിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ്‌ പിടികിട്ടിയത്. പ്രബോധനം വെബ് സൈറ്റില്‍ അന്‍പതാം വാര്‍ഷികപ്പതിപ്പില്‍ ഈ ലേഖനം തിരഞ്ഞിട്ട് കാണുന്നില്ല. ലേഖനത്തില്‍ കുഴപ്പമൊന്നുമില്ലെങ്കില് ‍ആ വെബിന്റെ ലിങ്ക് കൊടുക്കുന്നതിനുപകരം എടുത്തൊഴിവാക്കിയത് എന്തിനാണെന്ന് സികെ ലത്തീഫിന്‌ പറയാന്‍ കഴിയുമെന്ന് തോന്നുന്നു.

സുശീല്‍ കുമാര്‍ said...

കേരളത്തിലെ ജമാ അത്തെ ഇസ്ലാമിയുടെ അതേ പ്രത്യയശാസ്ത്രം തന്നെയാണല്ലോ കാശ്മീരിലെയും, പാകിസ്ഥാനിലെയും, ബങ്ക്ലാദേശിലെയും ജമാ അത്തെ ഇസ്ലാമിയെ നയിക്കുന്നത്? മൗദൂദിസം തന്നെയല്ലേ അവരെയും തീവ്രവാദി പ്രവര്‍ത്തനത്തിന്റെ പ്രചോദനം? അത് സമ്മതിക്കാന്‍ എന്താണ്‌ പ്രയാസം ലത്തീഫ്?

ശ്രീജിത് കൊണ്ടോട്ടി. said...

>>>"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)<<<

സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം വായിച്ചു . നന്ദിയും ആശംസകളും... കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ അവസ്തയല്ലല്ലോ കേരളത്തില്‍ ഉള്ളത്. അവരുടെ തീവ്ര ബൌധിക ആശയങ്ങള്കൊണ്ട് തന്നെ അവരെ കേരത്തിലെ പൊതു സമൂഹം (സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, ജാതി, മത, മതേതര,യുക്തിവാദ ...) പരവാവധി അകറ്റി നിര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ നിലനില്‍പ്പിനായി അവര്‍ പരമാവധി മതേതര സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതും ശ്രദ്ധേയമായി തോന്നുന്നു. ഇവര്‍ മതേതരത്വം തെളിയിക്കാന്‍ കൂടുതല്‍ ശ്രധിക്കുംപോലും ബഹു ഭൂരിപക്ഷം വരുന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും ഇവരെ തൊട്ടുകൂടാത്തവര്‍ ആയും തീവ്രവാദികള്‍ ആയും വിശേഷിപ്പിക്കുന്നു. കാശ്മീരിലെ ജമാ-അത്ത് തീവ്ര വാദം നടത്തുന്നു എന്ന് പറയുന്ന ജാമാ-അത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന (ഇന്ത്യന്) സംഘന എന്തുകൊട്നു ആ തീവ്ര വാദ സംഘത്തെ തള്ളി കളഞ്ഞ് അവിടെക്ക് കൂടി ഇന്ത്യന്‍ ജമാ അതിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന ജമാ-അത്തെ മാതൃ സംഘടനയുടെ (പാകിസ്താന്‍) അഭിപ്രായം തന്നെ ആണ് ജമാ-അത്തെ ഹിന്ദിനും എങ്കില്‍ അതിന്റെ ആവശ്യം ഇല്ല താനും.!? എന്റെ ഒരു ഗുജറാത്തി (അഹമ്മദ്‌ബാദ് ) സുഹൃത്ത്‌ നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞപ്പോളും, മറ്റൊരു ബംഗ്ലാദേശി സുഹൃത്ത്‌ ജമാ-അത്തെ അമീര്‍ മോതിഹുര്‍ റഹ്മാന്‍ നിസാമിയെ പറ്റി വിവരിച്ചപ്പോഴും അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞത്‌ ഈ രണ്ടു കൂട്ടരും അവരുടെ ആളുകളും, സ്വന്തം രാജ്യത്തെ മത ന്യൂന പക്ഷങ്ങല്‍ക്കെതിരെ നടത്തിയേ നരനായട്ടിനെയും, രക്തദാഹത്തിന്റെയും ഭീകര ചിത്രന്ങ്ങള്‍ ആണ്. എന്റെ അനുഭവസ്ഥര്‍ ആയ സുഹ്ര്തുകളെ ഞാന്‍ ഒരിക്കലും അവിസ്വസിക്കുന്നില്ല.... കേട്ടതും വായിച്ചതും പ്രചരിപ്പിക്കുന്നവര്‍ പറയുന്നതിനേക്കാള്‍ വിശ്വാസയോഗ്യം കണ്ടും അനുഭവിച്ചും അറിഞ്ഞവരുടെ ദയനീയ രോദനങ്ങള്‍ തന്നെ അല്ലെ!!!

ശ്രീജിത് കൊണ്ടോട്ടി. said...

>>>"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)<<<

സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം വായിച്ചു . നന്ദിയും ആശംസകളും... കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ അവസ്തയല്ലല്ലോ കേരളത്തില്‍ ഉള്ളത്. അവരുടെ തീവ്ര ബൌധിക ആശയങ്ങള്കൊണ്ട് തന്നെ അവരെ കേരത്തിലെ പൊതു സമൂഹം (സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, ജാതി, മത, മതേതര,യുക്തിവാദ ...) പരവാവധി അകറ്റി നിര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ നിലനില്‍പ്പിനായി അവര്‍ പരമാവധി മതേതര സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതും ശ്രദ്ധേയമായി തോന്നുന്നു. ഇവര്‍ മതേതരത്വം തെളിയിക്കാന്‍ കൂടുതല്‍ ശ്രധിക്കുംപോലും ബഹു ഭൂരിപക്ഷം വരുന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും ഇവരെ തൊട്ടുകൂടാത്തവര്‍ ആയും തീവ്രവാദികള്‍ ആയും വിശേഷിപ്പിക്കുന്നു. കാശ്മീരിലെ ജമാ-അത്ത് തീവ്ര വാദം നടത്തുന്നു എന്ന് പറയുന്ന ജാമാ-അത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന (ഇന്ത്യന്) സംഘന എന്തുകൊട്നു ആ തീവ്ര വാദ സംഘത്തെ തള്ളി കളഞ്ഞ് അവിടെക്ക് കൂടി ഇന്ത്യന്‍ ജമാ അതിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന ജമാ-അത്തെ മാതൃ സംഘടനയുടെ (പാകിസ്താന്‍) അഭിപ്രായം തന്നെ ആണ് ജമാ-അത്തെ ഹിന്ദിനും എങ്കില്‍ അതിന്റെ ആവശ്യം ഇല്ല താനും.!? എന്റെ ഒരു ഗുജറാത്തി (അഹമ്മദ്‌ബാദ് ) സുഹൃത്ത്‌ നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞപ്പോളും, മറ്റൊരു ബംഗ്ലാദേശി സുഹൃത്ത്‌ ജമാ-അത്തെ അമീര്‍ മോതിഹുര്‍ റഹ്മാന്‍ നിസാമിയെ പറ്റി വിവരിച്ചപ്പോഴും അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞത്‌ ഈ രണ്ടു കൂട്ടരും അവരുടെ ആളുകളും, സ്വന്തം രാജ്യത്തെ മത ന്യൂന പക്ഷങ്ങല്‍ക്കെതിരെ നടത്തിയേ നരനായട്ടിനെയും, രക്തദാഹത്തിന്റെയും ഭീകര ചിത്രന്ങ്ങള്‍ ആണ്. എന്റെ അനുഭവസ്ഥര്‍ ആയ സുഹ്ര്തുകളെ ഞാന്‍ ഒരിക്കലും അവിസ്വസിക്കുന്നില്ല.... കേട്ടതും വായിച്ചതും പ്രചരിപ്പിക്കുന്നവര്‍ പറയുന്നതിനേക്കാള്‍ വിശ്വാസയോഗ്യം കണ്ടും അനുഭവിച്ചും അറിഞ്ഞവരുടെ ദയനീയ രോദനങ്ങള്‍ തന്നെ അല്ലെ!!!

ശ്രീജിത് കൊണ്ടോട്ടി. said...

>>>"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)<<<

സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം വായിച്ചു . നന്ദിയും ആശംസകളും... കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ അവസ്തയല്ലല്ലോ കേരളത്തില്‍ ഉള്ളത്. അവരുടെ തീവ്ര ബൌധിക ആശയങ്ങള്കൊണ്ട് തന്നെ അവരെ കേരത്തിലെ പൊതു സമൂഹം (സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, ജാതി, മത, മതേതര,യുക്തിവാദ ...) പരവാവധി അകറ്റി നിര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ നിലനില്‍പ്പിനായി അവര്‍ പരമാവധി മതേതര സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതും ശ്രദ്ധേയമായി തോന്നുന്നു. ഇവര്‍ മതേതരത്വം തെളിയിക്കാന്‍ കൂടുതല്‍ ശ്രധിക്കുംപോലും ബഹു ഭൂരിപക്ഷം വരുന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും ഇവരെ തൊട്ടുകൂടാത്തവര്‍ ആയും തീവ്രവാദികള്‍ ആയും വിശേഷിപ്പിക്കുന്നു. കാശ്മീരിലെ ജമാ-അത്ത് തീവ്ര വാദം നടത്തുന്നു എന്ന് പറയുന്ന ജാമാ-അത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന (ഇന്ത്യന്) സംഘന എന്തുകൊട്നു ആ തീവ്ര വാദ സംഘത്തെ തള്ളി കളഞ്ഞ് അവിടെക്ക് കൂടി ഇന്ത്യന്‍ ജമാ അതിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന ജമാ-അത്തെ മാതൃ സംഘടനയുടെ (പാകിസ്താന്‍) അഭിപ്രായം തന്നെ ആണ് ജമാ-അത്തെ ഹിന്ദിനും എങ്കില്‍ അതിന്റെ ആവശ്യം ഇല്ല താനും.!? എന്റെ ഒരു ഗുജറാത്തി (അഹമ്മദ്‌ബാദ് ) സുഹൃത്ത്‌ നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞപ്പോളും, മറ്റൊരു ബംഗ്ലാദേശി സുഹൃത്ത്‌ ജമാ-അത്തെ അമീര്‍ മോതിഹുര്‍ റഹ്മാന്‍ നിസാമിയെ പറ്റി വിവരിച്ചപ്പോഴും അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞത്‌ ഈ രണ്ടു കൂട്ടരും അവരുടെ ആളുകളും, സ്വന്തം രാജ്യത്തെ മത ന്യൂന പക്ഷങ്ങല്‍ക്കെതിരെ നടത്തിയേ നരനായട്ടിനെയും, രക്തദാഹത്തിന്റെയും ഭീകര ചിത്രന്ങ്ങള്‍ ആണ്. എന്റെ അനുഭവസ്ഥര്‍ ആയ സുഹ്ര്തുകളെ ഞാന്‍ ഒരിക്കലും അവിസ്വസിക്കുന്നില്ല.... കേട്ടതും വായിച്ചതും പ്രചരിപ്പിക്കുന്നവര്‍ പറയുന്നതിനേക്കാള്‍ വിശ്വാസയോഗ്യം കണ്ടും അനുഭവിച്ചും അറിഞ്ഞവരുടെ ദയനീയ രോദനങ്ങള്‍ തന്നെ അല്ലെ!!!

ശ്രീജിത് കൊണ്ടോട്ടി. said...

>>>"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)<<<

സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം വായിച്ചു . നന്ദിയും ആശംസകളും... കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ അവസ്തയല്ലല്ലോ കേരളത്തില്‍ ഉള്ളത്. അവരുടെ തീവ്ര ബൌധിക ആശയങ്ങള്കൊണ്ട് തന്നെ അവരെ കേരത്തിലെ പൊതു സമൂഹം (സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, ജാതി, മത, മതേതര,യുക്തിവാദ ...) പരവാവധി അകറ്റി നിര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ നിലനില്‍പ്പിനായി അവര്‍ പരമാവധി മതേതര സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതും ശ്രദ്ധേയമായി തോന്നുന്നു. ഇവര്‍ മതേതരത്വം തെളിയിക്കാന്‍ കൂടുതല്‍ ശ്രധിക്കുംപോലും ബഹു ഭൂരിപക്ഷം വരുന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും ഇവരെ തൊട്ടുകൂടാത്തവര്‍ ആയും തീവ്രവാദികള്‍ ആയും വിശേഷിപ്പിക്കുന്നു. കാശ്മീരിലെ ജമാ-അത്ത് തീവ്ര വാദം നടത്തുന്നു എന്ന് പറയുന്ന ജാമാ-അത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന (ഇന്ത്യന്) സംഘന എന്തുകൊട്നു ആ തീവ്ര വാദ സംഘത്തെ തള്ളി കളഞ്ഞ് അവിടെക്ക് കൂടി ഇന്ത്യന്‍ ജമാ അതിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന ജമാ-അത്തെ മാതൃ സംഘടനയുടെ (പാകിസ്താന്‍) അഭിപ്രായം തന്നെ ആണ് ജമാ-അത്തെ ഹിന്ദിനും എങ്കില്‍ അതിന്റെ ആവശ്യം ഇല്ല താനും.!? എന്റെ ഒരു ഗുജറാത്തി (അഹമ്മദ്‌ബാദ് ) സുഹൃത്ത്‌ നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞപ്പോളും, മറ്റൊരു ബംഗ്ലാദേശി സുഹൃത്ത്‌ ജമാ-അത്തെ അമീര്‍ മോതിഹുര്‍ റഹ്മാന്‍ നിസാമിയെ പറ്റി വിവരിച്ചപ്പോഴും അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞത്‌ ഈ രണ്ടു കൂട്ടരും അവരുടെ ആളുകളും, സ്വന്തം രാജ്യത്തെ മത ന്യൂന പക്ഷങ്ങല്‍ക്കെതിരെ നടത്തിയേ നരനായട്ടിനെയും, രക്തദാഹത്തിന്റെയും ഭീകര ചിത്രന്ങ്ങള്‍ ആണ്. എന്റെ അനുഭവസ്ഥര്‍ ആയ സുഹ്ര്തുകളെ ഞാന്‍ ഒരിക്കലും അവിസ്വസിക്കുന്നില്ല.... കേട്ടതും വായിച്ചതും പ്രചരിപ്പിക്കുന്നവര്‍ പറയുന്നതിനേക്കാള്‍ വിശ്വാസയോഗ്യം കണ്ടും അനുഭവിച്ചും അറിഞ്ഞവരുടെ ദയനീയ രോദനങ്ങള്‍ തന്നെ അല്ലെ!!!

ശ്രീജിത് കൊണ്ടോട്ടി. said...

>>>"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)<<<

സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം വായിച്ചു . നന്ദിയും ആശംസകളും... കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ അവസ്തയല്ലല്ലോ കേരളത്തില്‍ ഉള്ളത്. അവരുടെ തീവ്ര ബൌധിക ആശയങ്ങള്കൊണ്ട് തന്നെ അവരെ കേരത്തിലെ പൊതു സമൂഹം (സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, ജാതി, മത, മതേതര,യുക്തിവാദ ...) പരവാവധി അകറ്റി നിര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ നിലനില്‍പ്പിനായി അവര്‍ പരമാവധി മതേതര സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതും ശ്രദ്ധേയമായി തോന്നുന്നു. ഇവര്‍ മതേതരത്വം തെളിയിക്കാന്‍ കൂടുതല്‍ ശ്രധിക്കുംപോലും ബഹു ഭൂരിപക്ഷം വരുന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും ഇവരെ തൊട്ടുകൂടാത്തവര്‍ ആയും തീവ്രവാദികള്‍ ആയും വിശേഷിപ്പിക്കുന്നു. കാശ്മീരിലെ ജമാ-അത്ത് തീവ്ര വാദം നടത്തുന്നു എന്ന് പറയുന്ന ജാമാ-അത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന (ഇന്ത്യന്) സംഘന എന്തുകൊട്നു ആ തീവ്ര വാദ സംഘത്തെ തള്ളി കളഞ്ഞ് അവിടെക്ക് കൂടി ഇന്ത്യന്‍ ജമാ അതിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന ജമാ-അത്തെ മാതൃ സംഘടനയുടെ (പാകിസ്താന്‍) അഭിപ്രായം തന്നെ ആണ് ജമാ-അത്തെ ഹിന്ദിനും എങ്കില്‍ അതിന്റെ ആവശ്യം ഇല്ല താനും.!? എന്റെ ഒരു ഗുജറാത്തി (അഹമ്മദ്‌ബാദ് ) സുഹൃത്ത്‌ നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞപ്പോളും, മറ്റൊരു ബംഗ്ലാദേശി സുഹൃത്ത്‌ ജമാ-അത്തെ അമീര്‍ മോതിഹുര്‍ റഹ്മാന്‍ നിസാമിയെ പറ്റി വിവരിച്ചപ്പോഴും അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞത്‌ ഈ രണ്ടു കൂട്ടരും അവരുടെ ആളുകളും, സ്വന്തം രാജ്യത്തെ മത ന്യൂന പക്ഷങ്ങല്‍ക്കെതിരെ നടത്തിയേ നരനായട്ടിനെയും, രക്തദാഹത്തിന്റെയും ഭീകര ചിത്രന്ങ്ങള്‍ ആണ്. എന്റെ അനുഭവസ്ഥര്‍ ആയ സുഹ്ര്തുകളെ ഞാന്‍ ഒരിക്കലും അവിസ്വസിക്കുന്നില്ല.... കേട്ടതും വായിച്ചതും പ്രചരിപ്പിക്കുന്നവര്‍ പറയുന്നതിനേക്കാള്‍ വിശ്വാസയോഗ്യം കണ്ടും അനുഭവിച്ചും അറിഞ്ഞവരുടെ ദയനീയ രോദനങ്ങള്‍ തന്നെ അല്ലെ!!!

CKLatheef said...

ജമാഅത്തിന് എന്തെല്ലാമോ കുഴപ്പമുണ്ടെന്നും വല്ലാതെ പ്രയാസപ്പെടുന്നുവെന്നുമൊക്കെ സുശീല്‍ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ്. ഈ വിധം പറയുന്നത്. ഇതേ വിധം ചിന്തിക്കുന്ന ഇതര മതസംഘടനകളും ഇങ്ങനെത്തന്നെയാണ് ഓരോ ആരോപണങ്ങളുന്നയിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ ഇത് വരെയുള്ള ചരിത്രവും വളര്‍ചയും പരിചയപ്പെടുത്തുന്നതാണ്. അതുകൊണ്ട് അവയില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കാശ്മീര്‍ എന്നിവിടങ്ങളിലെ ജമാഅത്തെ ഇസ്്‌ലാമിയെക്കൂടിയുള്ള വിവരണം ഉള്‍കൊള്ളിച്ചിരുന്നു. 1982 ല്‍ പുറത്തിറക്കിയ അതൊക്കെ അതേ രൂപത്തില്‍ നെറ്റില്‍ നല്‍കുന്നതില്‍ കാര്യമില്ല എന്നതിനാല്‍ പൊതുസ്വഭാവമുള്ള ലേഖനങ്ങളാണ് ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്നത്. അതില്‍ ഇതര ജമാഅത്തുകളെക്കുറിച്ചുള്ളവയും. അതുവരെയുള്ള കണക്കുകളും മറ്റും ചേര്‍ത്തുള്ള പ്രസക്തമല്ലാത്ത ലേഖനങ്ങളും ഒഴിവാക്കിയിരിക്കുന്നു. ഏതായാലും പ്രസ്തുത പതിപ്പുതന്നെ കൈവശപ്പെടുത്തിയിരിക്കുന്നു താങ്കള്‍ എന്ന് കരുതട്ടേ. അവയൊക്കെ സൂക്ഷമായി വായിച്ചു നോക്കുക. അല്‍പം നിലവാരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുക.

അതോടൊപ്പം വ്യക്തികള്‍ എഴുതുന്ന ലേഖനങ്ങളില്‍ അബദ്ധവും പാകപിഴവുകളുമൊക്കെ സംഭവിക്കാം. ഒരു പ്രസ്ഥാനമാകുമ്പോള്‍ കാലികമായി തീരുമാനങ്ങളില്‍ മാറ്റം വരുത്താം. പഴയ നിലപാടുകള്‍ ശരിയല്ലെന്ന് തോന്നുന്നുമ്പോള്‍ പുനപരിശോധിച്ചുവെന്നുവരാം. ഇതൊന്നും പാടില്ലെന്നും പണ്ട് പറഞ്ഞതില്‍ തന്നെ ഉറച്ച് നിന്ന് സ്വയം തകരണമെന്നും വിമര്‍ശകര്‍ക്ക് ആഗ്രഹിക്കാമെങ്കിലും ജമാഅത്ത് അത് നടപ്പിലാക്കണം എന്ന് വാശിപിടിക്കരുത്.

CKLatheef said...

പ്രബോധനം വാര്‍ഷികപതിപ്പില്‍ കാശ്മീരിനെക്കുറിച്ച് ആ ലേഖനം എഴുതിയ മുന്നൂരുമായി ഞാന്‍ ബന്ധപ്പെട്ടു. ലേഖനത്തിലെ പരാമര്‍ശങ്ങളുടെ സ്രോതസുകളെക്കുറിച്ചും മറ്റും അന്വേഷിച്ചു. തനിക്ക് ലഭ്യമായ പത്ര വാര്‍ത്തകളും പുസ്തകങ്ങളും വെച്ചാണ് അവ രചിച്ചിട്ടുള്ളതെന്നും. തീവ്രവാദം എന്നത് കൊണ്ട് ജനങ്ങളെ ബോംബ് വെച്ച് തകര്‍ക്കുന്നതാണ് ഇന്ന് മീഡിയ നമ്മുക്ക് പറഞ്ഞുതരുന്ന തീവ്രവാദം. അന്നദ്ദേഹം ഉദ്ദേശിച്ചത് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് അംഗീകരിക്കാതെ സായുധമാര്ഗം പിന്തുടര്ന്നവരെയാണ് എന്നാണ്. നിങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് തോന്നുന്നെങ്കില് അത് തള്ളിക്കളയാം.

പിന്നെ ഞാന്‍ എവിടെയാണ് മുന്‍കൂര്‍ ജാമ്യമെടുത്തതായി താങ്കള്‍ കണ്ടത്. ആവേശം കേറി, എന്നും അഭിമാനപൂര്‍വം പറഞ്ഞു എന്നൊക്കെ വരുത്തി ആരോപണമുന്നയിക്കേണ്ടി വരുന്നതിലെ ഒരു ഗതികേട് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

പിന്നെ ജമാഅത്തിന്റെ പ്രചോദനം മൗദൂദിസമല്ല. വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയുമാണ് അതിന്റെ അടിസ്ഥാനവും പ്രചോദനവും. പൂര്‍വ സൂരികള്‍ നല്‍കാത്ത ഒരു വ്യാഖ്യാനവും മൗദൂദി നല്‍കിയിട്ടില്ല. അദ്ദേഹം അത് യുക്തിഭദ്രമായി വിശദീകരിച്ചിട്ടുണ്ട് എന്നത് ശരിയാണ്.

അല്‍പമെങ്കിലും നീതിബോധമുണ്ടെങ്കില്‍ സുശീല്‍ കാര്യങ്ങളൊക്കെ ചൊവ്വെ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്നിട്ട് വിമര്‍ശനങ്ങളുന്നയിക്കൂ.

CKLatheef said...

ശ്രീജിത്ത് തന്റെ കമന്റ് ഇവിടെ ആവര്‍ത്തിക്കുന്നതിനാല്‍ ഞാന്‍ ബോഗില്‍ എഴുതിയ കാര്യങ്ങള്‍ ഇവിടെ പേസ്റ്റ് ചെയ്യുകയാണ്.

അടുത്ത കാലത്ത് ജമാഅത്ത് വിമര്‍ശനത്തില്‍ അമിത താല്‍പര്യം കാണിക്കുന്ന ശ്രീജിത്ത് കൊണ്ടോട്ടി ബ്ലോഗര്‍ സുശീല്‍ കുമാറിന്റെ പോസ്റ്റില്‍ നല്‍കിയ കമന്റാണ് മുകളില്‍ നല്‍കിയത്. പിണറായ് മുതല്‍ ശ്രീജിത്ത് വരെ കൊണ്ടുനടക്കുന്ന ആരോപണമാണ് കാശ്മീര്‍ ജമാഅത്തുമായി ബന്ധപ്പെട്ട ഈ വിഷയം. എത്ര വ്യക്തമാക്കിയാലും ആരോപണങ്ങള്‍ പഴയപടി ആവര്‍ത്തിക്കുക എന്നത് ജമാഅത്ത് വിമര്‍ശകരുടെ സ്ഥിരം ശൈലിയാണ്. ആരോപിക്കുന്ന കാര്യത്തിലെ വസ്തുകളെക്കാറെ അതിലെ വൈകാരികതയാണ് ഈ ആരോപണത്തിലൂടെ ലക്ഷ്യമിടുന്നത്. കാശ്മീര്‍ ചരിത്രമോ വര്‍ത്തമോ അറിയാത്തതുകൊണ്ടല്ല ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. ജമാഅത്തിനെ കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെ കാണുന്നവര്‍ക്കാണ് ഈ ആരോണത്തില്‍ പ്രത്യേക താല്‍പര്യം തോന്നുന്നത്. ഇതൊടെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിരോധത്തിലാക്കാമെന്നവര്‍ കണക്കുകൂട്ടുന്നു.

ജമാഅത്തെ ഇസ്‌ലാമി അത് എവിടെയായിരുന്നാലും പ്രതിനിധാനം ചെയ്യുന്നത് വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയും അടിസ്ഥാനമാക്കിയുള്ള ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയെയാണ്. രാഷ്ട്രീയം അതിന്റെ ഒരു ഭാഗം മാത്രമാണ്. അത് കേവലം ഒരു രാഷ്ട്രീയ സംഘടനയോ ആരാധനാപരമായ ആത്മീയതയിലൂന്നിയ കേവല മതസംഘടനയോ അല്ല. എവിടെയായിരുന്നാലും അതിന്റെ ആദര്‍ശം പൊതുവാണ്. ഈ അടിസ്ഥാനമാണ് ഇന്ത്യാ-പാക്-ബംഗ്ലാദേശ്-ശ്രീലങ്ക എന്നിവിടങ്ങളിലുള്ള മുഴുവന്‍ ജമാഅത്തെ ഇസ്ലാമിയെയും ബന്ധിപ്പിക്കുന്ന കണ്ണി. ഇവിടങ്ങളിലെ രാഷ്ട്രീയ അവസ്ഥകള്‍ വ്യത്യസ്ഥമായതുകൊണ്ട് പ്രവര്‍ത്തന ശൈലിയും വ്യത്യസ്ഥമായിരിക്കും. ആ നിലക്ക് ഇവയൊക്കെ വ്യത്യസ്ഥ സംഘടനകാളാണ് എന്ന് പറയാം. കാരണം പ്രവര്‍ത്തനമാണല്ലോ പ്രകടമായതും അതിന്റെ ചലനത്തെയും നിയന്ത്രിക്കുന്നതും. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റുകാരുടെ നയനിലപാടുകളുല്ലല്ലോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടരുക.

CKLatheef said...

ഇനി ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി രണ്ട് വ്യത്യസ്ഥ പേരുകളിലും നയനിലപാടിലും പ്രവര്‍ത്തികാനുണ്ടായ സാഹചര്യം എന്താണെന്ന് നോക്കാം. (കാശ്മീരില്‍ DYFI അല്ല DYFK ആണ് എന്നതും നാം മറക്കരുത്.) അതിന്റെ പ്രധാന കാരണം രണ്ട് സ്ഥലത്തെയും ആളുകള്‍ നേരിടുന്ന വ്യത്യസ്ഥ സാഹചര്യങ്ങള്‍ തന്നെ. അതിന് അല്‍പം ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്.

1941 ലാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെടുന്നത്. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ കാശ്മീര്‍ ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ ഭാഗമായിരുന്നില്ല. മറിച്ച് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനുള്ള അനുവാദം നല്‍കപ്പെട്ട നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു. ഹൈദരാബാദിന്റെ കാര്യത്തിലും ഈ അനിശ്ചിതത്വം സ്വാതന്ത്ര്യപുലരിയുടെ നാളുകളില്‍ നിലനിന്നിരുന്നു. അഥവാ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആ പ്രദേശം ഇന്ത്യയില്‍ പെട്ടതായിരുന്നില്ല. നൈസാമിന്റെ കീഴിലുള്ള ഒരു നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ ജനറല്‍ മനകഷ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യം ഇടപെട്ട് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തു അത് വരെ ഹൈദരാബാദിലെ ജമാഅത്ത് പ്രവര്‍ത്തകരും സ്വതന്ത്രമായ ഒരു ഘടനയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പ്രദേശവും അവിടുത്തെ ജനതയും പൂര്‍ണമായി ഇന്ത്യയെ സ്വീകരിച്ചതോടെ അവിടെയുള്ള ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയില്‍ ലയിച്ചു.

CKLatheef said...

അപ്പോള്‍ കാശ്മീരോ?. മുസ്ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലക്ക് അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പാകിസ്ഥാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ അന്നവിടെ ഭരിച്ചുകൊണ്ടിരുന്ന (ഹിന്ദുവായ) രാജാവിന്റെ ഇംഗിതമാണ് പരിഗണിക്കേണ്ടതെന്ന് ഇന്ത്യയും വാദിച്ചു. തര്‍ക്കത്തിന് പരിഹാരമായി ജനഹിതപ്പരിശോധന നടന്നുകൊണ്ടിരിക്കെ പാക്കിസ്ഥാന്‍ കാശ്മീരിനെ ആക്രമിച്ച് കൂറേ ഭാഗങ്ങള്‍ കയ്യടക്കി. ഇന്നും പാകിസ്ഥാന്റെ നിയന്ത്രണത്തിലിരിക്കുന്ന ആ ഭാഗത്തെയാണ് നാം പാക്കധീന കാശ്മീര്‍ എന്ന് പറയുന്നത്. പാകിസ്ഥാന്‍ അതിനെ ആസാദ് കാശ്മീര്‍ എന്നും വിളിക്കുന്നു. രാജാവിന്റെ ആവശ്യപ്രകാരം ഇടപെട്ട ഇന്ത്യന്‍ സൈന്യം കാശ്മീരിന്റെ ശേഷിച്ച ഭാഗം സംരക്ഷിക്കുന്നതില്‍ വിജയിച്ചു. അവയെ ഇന്ത്യയോട് ലയിപ്പിക്കാന്‍ രാജാവ് തീരുമാനിച്ചു. എങ്കിലും ജനഹിതപരിശോധനയിലൂടെയായിരിക്കും അന്തിമമായി തീരുമാനിക്കുകയെന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ ഉറപ്പുനല്‍കിയിരുന്നു.

1948 ലും 49 ലും ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളിലും കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഹിതപരിശോധനയാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇന്ത്യയും പാകിസ്ഥാനും ഈ രണ്ട് പ്രമേയങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇതുവരെയും ഹിതപരിശോധന നടക്കാത്തതുകൊണ്ടുതന്നെ കാശ്മീരില്‍ ഒരു വിഭാഗം ജനത കാശ്മീരിന്റെ ലയനം ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ചിട്ടില്ല. ഇതാര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. അങ്ങനെ കാശ്മീരില്‍ മുന്ന് രൂപത്തിലുള്ള ചിന്താഗതിക്കാര്‍ രൂപപ്പെട്ടു. അതില്‍ കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവരും, പാകിസ്ഥാനോട് ചേര്‍ക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. അവരില്‍ വിഘടനവാദമുയര്‍ത്തുന്ന സായുധ വിഭാഗത്തെയാണ് തീവ്രവാദി ഗ്രൂപ്പുകള്‍ എന്നതുകൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്നത്.

CKLatheef said...

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കാശ്മീര്‍ ഇന്ത്യയുടെ ഒരു സംസ്ഥാനമാണെങ്കിലും മറ്റുസംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രത്യേക പദവി അതിന് നല്‍കപ്പെട്ടിരിക്കുന്നു. കൂറേ കാലത്തേക്ക് കാശ്മീര്‍ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി എന്നാണ് വിളിച്ചിരുന്നത്. ഈ സവിശേഷ പശ്ചാതലമുള്ളതുകൊണ്ടുതന്നെയാണ്, കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് വേറിട്ട് നില്‍ക്കാന്‍ കാരണം. വിഭജനനാന്തരം ഇന്ത്യയിലവശേഷിച്ച ജമാഅത്തു പ്രവര്‍ത്തകര്‍ മൗലാനാ അബുല്ലൈസ് ഇസ്ലാഹി നദ് വിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ കാശ്മീരില്‍ കേണല്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ ബാരാമുല്ല കേന്ദ്രമാക്കി സ്വതന്ത്രമായ ഒരു ജമാഅത്ത് രൂപീകരിക്കുകയാണുണ്ടായത്. കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി പലതവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുതവണ കാശ്മീര്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അലി ഷാ ഗീലാനിയാണ് അന്ന് ജമാഅത്തിനെ യഥാര്‍ഥത്തില്‍ നയിച്ചിരുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

CKLatheef said...

കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തന നടപടിയെ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കാതെ വിഘടനവാദമുയര്‍ത്തുന്നതിനാല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റൈ നിയമ നടപടിക്ക് അതിന്റെ നേതാക്കളും പ്രവര്‍ത്തകരും വിധേയരായി വരുന്നു പലരും സുദീര്‍ഘകാലം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. ജനഹിത പരിശോധന നടപ്പിലാക്കണമെന്നും അതിലൂടെ കാശ്മീരിന്റെ ഭാഗധേയം നിര്‍ണയിക്കണമെന്നുമാണ് അവരുടെ മുഖ്യ ആവശ്യം. ഇതാണ് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ വേറിട്ട നിലനില്‍പ്പിന്റെ ന്യായം. വസ്തുത ഇതായിരിക്കെ തികച്ചും വേറിട്ട് രൂപത്തിലും സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഈ വിഷയത്തില്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത്തരം കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ആദര്‍ശവുമായി ബന്ധപ്പെട്ട വിഷയമല്ല. എന്നാല്‍ അക്രമവും അനീതിയും ആദര്‍ശപരമായിതന്നെ വര്‍ജ്യമാണ്. കാശ്മീര്‍ ജമാഅത്തോ പാകിസ്ഥാന്‍ ജമാഅത്തോ അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവ ഖുര്‍ആന് വിരുദ്ധമാണ് എന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. മറ്റുകാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസവും നയനിലപാടുകളും ഭരണഘടനക്കും നാട്ടിലെ നിയമ വ്യവസ്ഥക്കും യോജിക്കാത്തതാണെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കാം. അത്രമാത്രമേ മനുഷ്യരെന്ന നിലക്ക് കഴിയൂ. കാഷ്മീരിനെ കുറിച്ച് ചിലത് കൂടി പറയാനുണ്ട്.

CKLatheef said...

ഇനി ഒരാള്‍ക്ക് ചോദിക്കാം എന്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് കാശ്മീരില്‍ ഘടകം രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിച്ചുകൂടാ. ഒരു നാട്ടിലെ ആളുകള്‍ സ്വയം മനസ്സിലാക്കി മുന്നോട്ട് വന്നാലല്ലാതെ അടിച്ചേല്‍പിക്കാന്‍ കഴിയുന്ന ഒന്നല്ല സംഘടനാ പ്രവര്‍ത്തനം. എന്റെ നാട്ടില്‍ ജമാഅത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ. ജമാഅത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്ത ജില്ലകള്‍ ഇന്ത്യയില്‍ ഉണ്ടാവാം. അവിടെയൊന്നും പ്രവര്‍ത്തനം വ്യാപിപിക്കാന്‍ സംഘടന വിചാരിച്ചത് കൊണ്ട മാത്രം കാര്യമില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളവും ബംഗാളും മാത്രം മതി എന്ന് തീരുമാനിച്ചത് കൊണ്ടാണോ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാത്തത്. ചില കാര്യങ്ങള്‍ ന്യായമാണെങ്കിലും യാഥാര്‍ഥ്യം ഉള്‍കൊള്ളുക എന്ന ഒരു വശമുണ്ട്. ആ നിലക്ക് കാശ്മീര്‍ പ്രശ്‌നത്തിന് സമാധാനപരമായ ഒരു പരിഹാരം എന്നതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ആത്മാര്‍ഥമായിത്തന്നെ ആഗ്രഹിക്കുന്നത്.

കാര്യം ഇങ്ങനയൊക്കെ ആയിരിക്കെ. കാശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമിയ പരിചയപ്പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ മറച്ചു വെക്കണോ അതോ മനസ്സിലാക്കിയത് പറയണോ. അതില്‍ കാശ്മീര്‍ ജമാഅത്തിന്റെ നിലപാട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍നിന്ന് ഭിന്നമായതിനാല്‍ അത് പറയാന്‍ പാടില്ലെന്ന് തീരുമാനം എന്ത് മാത്രം നീതിയാണ്. അതുകൊണ്ടാണ് അമ്പതാം വാര്‍ഷികപതിപ്പില്‍ അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ മുകളില്‍ നല്‍കിയ ഒട്ടേറെ കാര്യം പരാമര്‍ശിച്ച ശേഷം ഇങ്ങനെ പറഞ്ഞത്. 50 വര്‍ഷത്തിനിടെ ജമാഅത്ത നേടിയ സ്വാധീനം ഒന്ന് കനത്തില്‍തന്നെ അവതരിപ്പിക്കാം എന്ന് ചിന്തിച്ചത് കൊണ്ടാകും ലേഖകന്‍ ഇങ്ങനെ പറഞ്ഞു:

CKLatheef said...

'താഴ്`വരയില്‍ തീവ്രവാദിപ്രവര്‍ത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്`വരയില്‍ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്‌സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്ന് പറയപ്പെടുന്നു.

വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെ ഹുര്‍രിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രുപിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്.....' (ജ.ഇ. അമ്പതാം വാര്‍ഷിക പതിപ്പ് പേജ് 145)

CKLatheef said...

ഇവിടെ ലേഖകന്‍ അദ്ദേഹത്തിന് ലഭ്യമായ ചില വിവരങ്ങള്‍ മുന്നില്‍ വെച്ച് പറയുന്ന വാചകങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെയാണ് വിമര്‍ശകര്‍ അതുദ്ധരിച്ചപ്പോള്‍ ആ വാക്ക് വിട്ടുകളഞ്ഞതും. 'പറയപ്പെടുന്നു' എന്ന പ്രയോഗവും കറുപ്പിച്ച് നല്കിയതും വിമര്‍ശകരുടെ ഉദ്ധരണികളില്‍ കാണാതിരിക്കുന്നത് ബോധപൂര്‍വമാണ് എന്ന് ഞാന്‍ കരുതുന്നു.

ലേഖകന്‍ പറഞ്ഞ കാര്യം ഒന്നുകില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ശരിയായിരിക്കും. അങ്ങനെയെങ്കില്‍ ലേഖകന്‍ ആക്ഷേപാര്‍ഹനല്ല. ഇനി തെറ്റാണെങ്കില്‍ അത് തിരുത്താന്‍ പ്രബോധനം തയ്യാറാകാത്ത പക്ഷം മാത്രമേ ആ പരാമര്‍ശം പ്രശ്‌നമാക്കേണ്ടതുള്ളൂ. ശ്രീജിത്തിന്റെ പരമാര്‍ശങ്ങള്‍ക്ക് മറുപടി കമന്റ് ബോക്‌സില്‍ ആവശ്യമെങ്കില്‍ നല്‍കാം. എതായാലും യുക്തിവാദികള്‍ക്കും ജമാഅത്ത് വിമര്‍ശകര്‍ക്കും ആര്‍ത്തുല്ലസിക്കാന്‍ മാത്രം ഇതില്‍ എന്താണുള്ളത് എന്ന് അവര്‍ തന്നെ വ്യക്തമാക്കും എന്ന് കരുതുന്നു.

CKLatheef said...

ഇവിടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനോ എന്തെങ്കിലും ഉള്‍കൊള്ളുന്നതിനോ വേണ്ടിയാണ് സുശീലും ശ്രീജിത്തും ശ്രമിക്കുന്നത് എന്ന് കരുതിയല്ല (ഒരു പക്ഷേ ആയിരിക്കാം)മറുപടി പറയുന്നത്. നിഷ്പക്ഷരായ വായനക്കാരെ ഉദ്ദേശിച്ചാണ്. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകാന്‍ ആവശ്യമായ മറുപടി നല്‍കപ്പെട്ടു കഴിഞ്ഞു. ശ്രീജിത്തിന്റെ വൈയക്തികമായ ചില അനുഭവങ്ങള്‍ സൂചിപ്പിച്ചു. അതേ കുറിച്ച് ഒന്നും പറയുന്നില്ല. കാരണം ഇവിടെ ജമാഅത്തിനെ അനുഭവിച്ചവര്‍ക്ക് അവയുടെ മറുപടി ആവശ്യമില്ല. അതേ പ്രകാരം മറ്റുസ്ഥലങ്ങളിലും ന്യൂനപക്ഷത്തെ വേട്ടയാടലോ അവരെ ഉന്‍മൂലനം ചെയ്യലോ ഒന്നും ജമാഅത്തിന്റെ അജണ്ടയില്‍ വരില്ല.

എന്റെയോ മറ്റുള്ളവരുടെയോ മറുപടികള്‍ പോരെന്ന് തോന്നുന്നെങ്കില്‍ കൂടുതല്‍ അന്വേഷിക്കുകയോ അന്വേഷണം നിര്‍ത്തി ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്യാം. ഏതായാലും ഇവിടെ എന്റെ അവസാന കമന്റാണിത്. നല്ലത് ഉള്‍കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

സുശീല്‍ കുമാര്‍ said...

"അതോടൊപ്പം വ്യക്തികള്‍ എഴുതുന്ന ലേഖനങ്ങളില്‍ അബദ്ധവും പാകപിഴവുകളുമൊക്കെ സംഭവിക്കാം. ഒരു പ്രസ്ഥാനമാകുമ്പോള്‍ കാലികമായി തീരുമാനങ്ങളില്‍ മാറ്റം വരുത്താം. പഴയ നിലപാടുകള്‍ ശരിയല്ലെന്ന് തോന്നുന്നുമ്പോള്‍ പുനപരിശോധിച്ചുവെന്നുവരാം. ഇതൊന്നും പാടില്ലെന്നും പണ്ട് പറഞ്ഞതില്‍ തന്നെ ഉറച്ച് നിന്ന് സ്വയം തകരണമെന്നും വിമര്‍ശകര്‍ക്ക് ആഗ്രഹിക്കാമെങ്കിലും ജമാഅത്ത് അത് നടപ്പിലാക്കണം എന്ന് വാശിപിടിക്കരുത്."

>>>>> തെറ്റു സംഭവിച്ചുവെന്നു ബോധ്യപ്പെട്ടാല്‍ അത് തിരുത്തുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മാത്രമല്ല, അത് അനുകരണീയവുമാണ്‌. എന്നാല്‍ ഇതുവരെ ചെയ്തത് പലതും തെറ്റായിരുന്നുവെന്ന്‌ തുന്നുപറയാനുള്ള ആര്‍ജവം വേണം. ലോകത്തെങ്ങുമുള്ള തീവ്രവാദികള്‍ക്ക് പ്രചോദനമായ മൗദൂദിസം വിട്ടുകളയാതെയുള്ള തെറ്റുതിരുത്തല്‍ അത്‌ തെന്നായ ആട്ടിന്തോലണിയുന്നതിന്‌ തുല്യമായിരിക്കും ലത്തീഫ്. ജനാധിപത്യപരമായി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനെ അഭിനന്ദിക്കുന്നു, എന്നാല്‍ എക്കലവും തങ്ങള്‍ ജനാധിപത്യത്തിന്റെ ആശാന്മാരായിരുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ വിഢ്ഠികളാക്കരുത്.

"പിന്നെ ജമാഅത്തിന്റെ പ്രചോദനം മൗദൂദിസമല്ല. വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയുമാണ് അതിന്റെ അടിസ്ഥാനവും പ്രചോദനവും. പൂര്‍വ സൂരികള്‍ നല്‍കാത്ത ഒരു വ്യാഖ്യാനവും മൗദൂദി നല്‍കിയിട്ടില്ല. അദ്ദേഹം അത് യുക്തിഭദ്രമായി വിശദീകരിച്ചിട്ടുണ്ട് എന്നത് ശരിയാണ്"

>>>> മൗദൂദിസം തന്നെയാണ്‌ ജമാ അത്തിന്റെ പ്രചോദനമെന്ന് പലവട്ടം അമ്പതാം വാര്‍ഷികപ്പതിപ്പില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗകര്യത്തിനുവേണ്ടി മൗദൂദിയെ തള്ളിപ്പറയുന്നതിന്റെ ഉദ്ദേശവും അറിയാം, പക്ഷേ നിങ്ങള്‍ക്കുള്ള മറുപടി മൗദൂദിതന്നെ മുമ്പ് പറഞ്ഞുവെച്ചിട്ടുണ്ട്.

ഏതായാലും കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. അതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ഇസ്ലമികരാഷ്ട്രം എന്ന അന്തിമലക്ഷ്യം ഉപേക്ഷിക്കാതെയാണ്‌ അത് നടത്തുന്നതെങ്കില്‍ ആ സത്യമറിയുന്നവര്‍ അത് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുവെന്നിരിക്കും. അതില്‍ അസഹിഷ്ണുതപ്പെടേണ്ടതില്ല.

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കെല്ലാന്‍ നന്ദി.

ശ്രീജിത് കൊണ്ടോട്ടി. said...

>>>പിണറായ് മുതല്‍ ശ്രീജിത്ത് വരെ കൊണ്ടുനടക്കുന്ന ആരോപണമാണ് കാശ്മീര്‍ ജമാഅത്തുമായി ബന്ധപ്പെട്ട ഈ വിഷയം.<<<<

വെറും ഒരു ശ്രീജിത്തോ പിണറായി വിജയനോ മാത്രമാണോ ജമാഅത്തിന്റെ ബൌധിക ആശയങ്ങളെ വിമര്‍ശിക്കുന്നത്. കേരളത്തിലെ ബഹു ഭൂരിപക്ഷം പേരും പ്രത്യക്ഷമായോ പരോക്ഷമായോ ഇത് തന്നെ അല്ലെ ചെയ്യുന്നത്. ജമാഅത്തിന്റെ ബൌധിക ആശയങ്ങള്‍ അവര്‍ കൂടെ കൊണ്ട് നടക്കുന്നിടത്തോളം അവരെ പൊതു സമൂഹം വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും, പഴയതായാലും പുതിയതായാലും ആരോപണങ്ങള്‍ അങ്ങനെ തന്നെ ആണ്. പൊതു വേദിയില്‍ നിന്ന് അകറ്റികൊണ്ടും ഇരിക്കും. അത് തന്നെ അല്ലെ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജമാഅത്ത് കാശ്മീരിലെയും, പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും പോലെ തീവ്ര വാദ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു എന്ന് ആരും പറയില്ല. പക്ഷെ അവര്‍ എല്ലാം നടത്തുന്ന തീവ്ര വാദത്തെയും ആക്രമങ്ങളെയും ഇന്ത്യന്‍ ജമാ അത് തള്ളി പറയുന്നില്ല എന്ന് മാത്രമല്ല, അവയെ എല്ലാം വെള്ള പൂശുകയും ചെയ്യുന്നു. ഇതൊക്കെ മനസ്സിലാക്കാന്‍ വേറെ ഒന്നും വേണ്ട, നിത്യവും "മാധ്യമം" പത്രം മാത്രം വായിച്ചാല്‍ മതിയല്ലോ! എനിക്ക് സുശീല്‍ സ്കാന്‍ ചെയ്തിട്ട പ്രബോധനത്തിട്നെ പേജുകള്‍ വായിച്ചപ്പോഴും മനസ്സിലാക്കാന്‍ ആയതു ഇന്ത്യന്‍ ജമഅത്ത് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് അന്ഗീകരിക്കുന്നില്ല എന്നാണു. മേല്‍ കമന്റുകളിലും അത് തന്നെ ആണ് കാണുന്നതും. ഇന്ത്യയിലെ ഭൂരിപക്ഷ തീവ്രവാദത്തിന്റെ പ്രവര്‍ത്തങ്ങള്‍ തന്നെ ആണ് ബംഗ്ലാദേശിലും പാകിസ്താനിലും ഇവര്‍ ഏറ്റെടുക്കുന്നത്. ഇന്ത്യയിലെ സംഘപരിവാര്‍ ഭീകരതയും അവര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടകളെയും ശക്തമായി എത്തിക്കുന്ന ഏതൊരാള്‍ക്കും ഇങ്ങനെ ഒക്കെയെ ചിന്തിക്കാന്‍ കഴിയൂ, ജമാത്തിനെ ആരും "കേവലം" ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നിസ്സരവല്കരിച്ചു കാണും എന്ന് എനിക്ക് തോന്നുന്നില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ജമാ അത്ത് സംഘടനകള്‍ പിന്തുടരുന്ന ആശയങ്ങള്‍ തന്നെ ആണ് പിന്‍പറ്റുന്നത് എന്ന് സമ്മതിക്കുന്നു. പക്ഷെ അവിടുത്തെ രാഷ്ട്രീയ സ്ഥിതിയില്‍ (???)നിന്നും വിഭിന്നമായ ഇന്ത്യയിലെ രാഷ്ടീയ സ്ഥിതി ഇന്ത്യന്‍ ജമാ അത്തിനെ കൂടുതല്‍ സമാധാന പ്രിയര്‍ ആക്കുന്നു. ആ രാജ്യങ്ങളില്‍ പറയുന്ന പോലെയോ ചെയ്യുന്ന പോലെയോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാവില്ലല്ലോ! കാശ്മീരില്‍ DYFI , DYFK ആണെന്നറിയാം, പക്ഷെ ചിന്ത വാരികയിലോ ദേശാഭിമാനിയിലെ DYFK തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്ന് സി.പി.എം അവകാശപ്പെട്ടതായി അറിയില്ല. ഇതിനുള്ള മറുപടി സി.പി.എം കാരും ദിഫിക്കാരും പറയേണ്ടതാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

>>>പിണറായ് മുതല്‍ ശ്രീജിത്ത് വരെ കൊണ്ടുനടക്കുന്ന ആരോപണമാണ് കാശ്മീര്‍ ജമാഅത്തുമായി ബന്ധപ്പെട്ട ഈ വിഷയം.<<<<

വെറും ഒരു ശ്രീജിത്തോ പിണറായി വിജയനോ മാത്രമാണോ ജമാഅത്തിന്റെ ബൌധിക ആശയങ്ങളെ വിമര്‍ശിക്കുന്നത്. കേരളത്തിലെ ബഹു ഭൂരിപക്ഷം പേരും പ്രത്യക്ഷമായോ പരോക്ഷമായോ ഇത് തന്നെ അല്ലെ ചെയ്യുന്നത്. ജമാഅത്തിന്റെ ബൌധിക ആശയങ്ങള്‍ അവര്‍ കൂടെ കൊണ്ട് നടക്കുന്നിടത്തോളം അവരെ പൊതു സമൂഹം വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും, പഴയതായാലും പുതിയതായാലും ആരോപണങ്ങള്‍ അങ്ങനെ തന്നെ ആണ്. പൊതു വേദിയില്‍ നിന്ന് അകറ്റികൊണ്ടും ഇരിക്കും. അത് തന്നെ അല്ലെ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജമാഅത്ത് കാശ്മീരിലെയും, പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും പോലെ തീവ്ര വാദ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു എന്ന് ആരും പറയില്ല. പക്ഷെ അവര്‍ എല്ലാം നടത്തുന്ന തീവ്ര വാദത്തെയും ആക്രമങ്ങളെയും ഇന്ത്യന്‍ ജമാ അത് തള്ളി പറയുന്നില്ല എന്ന് മാത്രമല്ല, അവയെ എല്ലാം വെള്ള പൂശുകയും ചെയ്യുന്നു. ഇതൊക്കെ മനസ്സിലാക്കാന്‍ വേറെ ഒന്നും വേണ്ട, നിത്യവും "മാധ്യമം" പത്രം മാത്രം വായിച്ചാല്‍ മതിയല്ലോ! എനിക്ക് സുശീല്‍ സ്കാന്‍ ചെയ്തിട്ട പ്രബോധനത്തിട്നെ പേജുകള്‍ വായിച്ചപ്പോഴും മനസ്സിലാക്കാന്‍ ആയതു ഇന്ത്യന്‍ ജമഅത്ത് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് അന്ഗീകരിക്കുന്നില്ല എന്നാണു. മേല്‍ കമന്റുകളിലും അത് തന്നെ ആണ് കാണുന്നതും. ഇന്ത്യയിലെ ഭൂരിപക്ഷ തീവ്രവാദത്തിന്റെ പ്രവര്‍ത്തങ്ങള്‍ തന്നെ ആണ് ബംഗ്ലാദേശിലും പാകിസ്താനിലും ഇവര്‍ ഏറ്റെടുക്കുന്നത്. ഇന്ത്യയിലെ സംഘപരിവാര്‍ ഭീകരതയും അവര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടകളെയും ശക്തമായി എത്തിക്കുന്ന ഏതൊരാള്‍ക്കും ഇങ്ങനെ ഒക്കെയെ ചിന്തിക്കാന്‍ കഴിയൂ, ജമാത്തിനെ ആരും "കേവലം" ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നിസ്സരവല്കരിച്ചു കാണും എന്ന് എനിക്ക് തോന്നുന്നില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ജമാ അത്ത് സംഘടനകള്‍ പിന്തുടരുന്ന ആശയങ്ങള്‍ തന്നെ ആണ് പിന്‍പറ്റുന്നത് എന്ന് സമ്മതിക്കുന്നു. പക്ഷെ അവിടുത്തെ രാഷ്ട്രീയ സ്ഥിതിയില്‍ (???)നിന്നും വിഭിന്നമായ ഇന്ത്യയിലെ രാഷ്ടീയ സ്ഥിതി ഇന്ത്യന്‍ ജമാ അത്തിനെ കൂടുതല്‍ സമാധാന പ്രിയര്‍ ആക്കുന്നു. ആ രാജ്യങ്ങളില്‍ പറയുന്ന പോലെയോ ചെയ്യുന്ന പോലെയോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാവില്ലല്ലോ! കാശ്മീരില്‍ DYFI , DYFK ആണെന്നറിയാം, പക്ഷെ ചിന്ത വാരികയിലോ ദേശാഭിമാനിയിലെ DYFK തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്ന് സി.പി.എം അവകാശപ്പെട്ടതായി അറിയില്ല. ഇതിനുള്ള മറുപടി സി.പി.എം കാരും ദിഫിക്കാരും പറയേണ്ടതാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

>>>പിണറായ് മുതല്‍ ശ്രീജിത്ത് വരെ കൊണ്ടുനടക്കുന്ന ആരോപണമാണ് കാശ്മീര്‍ ജമാഅത്തുമായി ബന്ധപ്പെട്ട ഈ വിഷയം.<<<<

വെറും ഒരു ശ്രീജിത്തോ പിണറായി വിജയനോ മാത്രമാണോ ജമാഅത്തിന്റെ ബൌധിക ആശയങ്ങളെ വിമര്‍ശിക്കുന്നത്. കേരളത്തിലെ ബഹു ഭൂരിപക്ഷം പേരും പ്രത്യക്ഷമായോ പരോക്ഷമായോ ഇത് തന്നെ അല്ലെ ചെയ്യുന്നത്. ജമാഅത്തിന്റെ ബൌധിക ആശയങ്ങള്‍ അവര്‍ കൂടെ കൊണ്ട് നടക്കുന്നിടത്തോളം അവരെ പൊതു സമൂഹം വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും, പഴയതായാലും പുതിയതായാലും ആരോപണങ്ങള്‍ അങ്ങനെ തന്നെ ആണ്. പൊതു വേദിയില്‍ നിന്ന് അകറ്റികൊണ്ടും ഇരിക്കും. അത് തന്നെ അല്ലെ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജമാഅത്ത് കാശ്മീരിലെയും, പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും പോലെ തീവ്ര വാദ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു എന്ന് ആരും പറയില്ല. പക്ഷെ അവര്‍ എല്ലാം നടത്തുന്ന തീവ്ര വാദത്തെയും ആക്രമങ്ങളെയും ഇന്ത്യന്‍ ജമാ അത് തള്ളി പറയുന്നില്ല എന്ന് മാത്രമല്ല, അവയെ എല്ലാം വെള്ള പൂശുകയും ചെയ്യുന്നു. ഇതൊക്കെ മനസ്സിലാക്കാന്‍ വേറെ ഒന്നും വേണ്ട, നിത്യവും "മാധ്യമം" പത്രം മാത്രം വായിച്ചാല്‍ മതിയല്ലോ! എനിക്ക് സുശീല്‍ സ്കാന്‍ ചെയ്തിട്ട പ്രബോധനത്തിട്നെ പേജുകള്‍ വായിച്ചപ്പോഴും മനസ്സിലാക്കാന്‍ ആയതു ഇന്ത്യന്‍ ജമഅത്ത് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് അന്ഗീകരിക്കുന്നില്ല എന്നാണു. മേല്‍ കമന്റുകളിലും അത് തന്നെ ആണ് കാണുന്നതും. ഇന്ത്യയിലെ ഭൂരിപക്ഷ തീവ്രവാദത്തിന്റെ പ്രവര്‍ത്തങ്ങള്‍ തന്നെ ആണ് ബംഗ്ലാദേശിലും പാകിസ്താനിലും ഇവര്‍ ഏറ്റെടുക്കുന്നത്. ഇന്ത്യയിലെ സംഘപരിവാര്‍ ഭീകരതയും അവര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടകളെയും ശക്തമായി എത്തിക്കുന്ന ഏതൊരാള്‍ക്കും ഇങ്ങനെ ഒക്കെയെ ചിന്തിക്കാന്‍ കഴിയൂ, ജമാത്തിനെ ആരും "കേവലം" ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നിസ്സരവല്കരിച്ചു കാണും എന്ന് എനിക്ക് തോന്നുന്നില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ജമാ അത്ത് സംഘടനകള്‍ പിന്തുടരുന്ന ആശയങ്ങള്‍ തന്നെ ആണ് പിന്‍പറ്റുന്നത് എന്ന് സമ്മതിക്കുന്നു. പക്ഷെ അവിടുത്തെ രാഷ്ട്രീയ സ്ഥിതിയില്‍ (???)നിന്നും വിഭിന്നമായ ഇന്ത്യയിലെ രാഷ്ടീയ സ്ഥിതി ഇന്ത്യന്‍ ജമാ അത്തിനെ കൂടുതല്‍ സമാധാന പ്രിയര്‍ ആക്കുന്നു. ആ രാജ്യങ്ങളില്‍ പറയുന്ന പോലെയോ ചെയ്യുന്ന പോലെയോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാവില്ലല്ലോ! കാശ്മീരില്‍ DYFI , DYFK ആണെന്നറിയാം, പക്ഷെ ചിന്ത വാരികയിലോ ദേശാഭിമാനിയിലെ DYFK തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്ന് സി.പി.എം അവകാശപ്പെട്ടതായി അറിയില്ല. ഇതിനുള്ള മറുപടി സി.പി.എം കാരും ദിഫിക്കാരും പറയേണ്ടതാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

>>>>ഇവിടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനോ എന്തെങ്കിലും ഉള്‍കൊള്ളുന്നതിനോ വേണ്ടിയാണ് സുശീലും ശ്രീജിത്തും ശ്രമിക്കുന്നത് എന്ന് കരുതിയല്ല (ഒരു പക്ഷേ ആയിരിക്കാം)മറുപടി പറയുന്നത്. നിഷ്പക്ഷരായ വായനക്കാരെ ഉദ്ദേശിച്ചാണ്. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകാന്‍ ആവശ്യമായ മറുപടി നല്‍കപ്പെട്ടു കഴിഞ്ഞു. ശ്രീജിത്തിന്റെ വൈയക്തികമായ ചില അനുഭവങ്ങള്‍ സൂചിപ്പിച്ചു. അതേ കുറിച്ച് ഒന്നും പറയുന്നില്ല. കാരണം ഇവിടെ ജമാഅത്തിനെ അനുഭവിച്ചവര്‍ക്ക് അവയുടെ മറുപടി ആവശ്യമില്ല. <<<

സുശീലും ശ്രീജിത്തും മാത്രമാണോ കാര്യങ്ങള്‍ മനസ്സിലക്കാതവരും ഉള്‍ക്കൊല്ലാത്തവരും ആയിട്ടുള്ളത്. ഈ മറുപടികൊണ്ട് കേരളത്തിലെ നിക്ഷ്പക്ഷരായ പൊതു ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും എല്ലാം വിശ്വസിക്കുയും ചെയ്യുമെങ്കില്‍ നല്ലത്!

>>> അതേ പ്രകാരം മറ്റുസ്ഥലങ്ങളിലും ന്യൂനപക്ഷത്തെ വേട്ടയാടലോ അവരെ ഉന്‍മൂലനം ചെയ്യലോ ഒന്നും ജമാഅത്തിന്റെ അജണ്ടയില്‍ വരില്ല<<<

ഇന്ത്യന്‍ ജമാഅത്തിന്റെ അജെന്ടയില്‍ വരുകയില്ല എന്ന് പറഞ്ഞാല്‍ നൂറു ശതമാനവും വിശ്വസിക്കാം! മറ്റുള്ള രാജ്യങ്ങളിലെ ജമാ അത്തിന്റെ അജെന്ടയില്‍ അതെല്ലാം വരും എന്ന് അവര്‍ തന്നെ പ്രാവര്‍ത്തികമാക്കിയിട്ടുന്ദ്!!

സമയക്കുറവു മൂലം കൂടുതല്‍ വിശദീകരിക്കുന്നില്ല, തല്ക്കാലം നിര്‍ത്തുന്നു!! എല്ല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട്!

ഇന്ത്യന്‍ said...

കോടതി വിധി പറഞ്ഞ് വാതിലും കുറ്റിയിട്ട് പിരിഞ്ഞില്ലെന്കില്‍ ഒന്ന് രണ്ടു അഭിപ്രായം ഇവിടെ പ്രകടിപ്പിക്കാന്‍ ആഗ്രഹം ഉണ്ട്. യഥാര്‍ഥത്തില്‍ മേല്‍പറഞ്ഞതൊക്കെ വായിച്ചപ്പോള്‍ എല്ലാം തീരുമാനിച്ചു പിരിഞ്ഞത് പോലെയാണ് തോന്നിയത്‌. ചര്‍ച്ച ഒരു പാടു നീളുന്നതില്‍ സ്വാഭാവികമായും ഉണ്ടാവുന്ന അസൌകര്യമായിരിക്കാം കാരണം. അനുവദിക്കുമെങ്കില്‍ കുറച്ചു കാര്യങ്ങള്‍ കൂടി രേഖപ്പെടുത്താം.

ഈ ചര്‍ച്ച പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതില്‍ ഒന്നാണ് കാശ്മീര്‍. ഈ ചോദ്യത്തെ കുറിച്ചാണ് ഞാന്‍ ആദ്യം യേശു പറഞ്ഞതിനെ കുറിച്ച് സൂചിപ്പിച്ചത്‌. യേശുവിനെ കുടുക്കാന്‍ വേണ്ടി ആയിരുന്നത്രേ ആ ചോദ്യം. യേശു ആകട്ടെ വളരെ തന്ത്രപരമായി മറുപടി പറഞ്ഞ് അതിനെ തോല്‍പ്പിച്ചു. അതായത്‌, സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന്. കാശ്മീര്‍ ചോദ്യം ഇങ്ങിനെ ഒരു കുറുക്കു ചോദ്യം ആയിരുന്നു. അതിനു വ്യക്തമായ മറുപടി പല വീക്ഷണകോണില്‍ കൂടിയും നമുക്ക്‌ ലഭിക്കും.

ഇന്ത്യന്‍ said...

ദേശസ്നേഹവും ദേശീയതയും ഒന്നാണോ? ഇന്ന് നാം കാണുന്ന ഉന്മത്ത ദേശീയതയാണ് ദേശീയത എന്ന് വിവക്ഷിക്കപ്പെടുന്നത് എങ്കില്‍ അത് മനുഷ്യവിരുദ്ധമാണ് എന്ന് പറയേണ്ടി വരും. തെറ്റോ ശരിയോ, എന്റെ രാഷ്ട്രം, എന്ന സങ്കല്പമാണ് ദേശീയത എങ്കില്‍ അതും മനുഷ്യവിരുദ്ധം തന്നെ. അതേയവസരം സ്വന്തം രാഷ്ട്രത്തെ സ്നേഹിക്കുക, അതിനു വേണ്ടി നിലകൊള്ളുക എന്നതാണ് ദേശീയത എങ്കില്‍ അത് മനുഷ്യന്‍റെ പ്രകൃതിയാണ് താനും.

ഇവിടെ കാശ്മീര്‍ പ്രശനം പൊക്കി കൊണ്ട് വരുമ്പോള്‍ ഉന്നം വെക്കുന്നത് ദേശവിരുദ്ധര്‍ എന്ന ബ്രാന്ടിംഗ് ആണ് എന്നത് വ്യക്തം. എനിക്ക് ആ ലേഖനം വായിച്ചപ്പോള്‍ വളരെ നന്നായി തോന്നി. കാരണം, അത് വസ്തുതകളുടെ സത്യസന്ധമായ വിവരണം നല്‍കുന്നു എന്നതിന്.

അതില്‍ നിന്നും എനിക്ക് മനസ്സിലായത്‌, പാക്കിസ്ഥാനിലും രണ്ടു ജമാഅത്തെ ഇസ്ലാമി ഉണ്ട് എന്നാണു. ഒന്ന് പാക്കിസ്ഥാന്‍ ജമാഅത്ത്‌, രണ്ടു ആസാദ്‌ കാശ്മീര്‍ ജമാഅത്ത്‌.(ഇനി എന്നെ ദേശദ്രോഹി ആക്കരുത്, ഞാന്‍ ആ പ്രസ്ഥാനത്തിന്റെ പേര് പരഞ്ഞൂന്നെ ഉള്ളൂ). ഇന്ത്യയിലും രണ്ടു ജമാഅത്തെ ഇസ്ലാമി ഉണ്ട്. ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌, ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി.

ഇത്രയും സത്യസന്ധമായി ഈ വിഷയം അവതരിപ്പിച്ച പ്രബോധനം യഥാര്‍ഥത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നാണു എന്റെ പക്ഷം. അപ്പോളും നമ്മുടെ ചിന്തകളെ, വീക്ഷണങ്ങളെ ദേശീയത എന്ന വികാരം ചുരുക്കി കളയുകയാണെങ്കില്‍ നമുക്ക്‌ സ്വതന്ത്ര ചിന്ത ഉണ്ടാവില്ല. ഈ പ്രശനം ചര്‍ച്ച ചെയ്ത ചിലരെങ്കിലും ഇങ്ങിനെ സങ്കുചിതമായ ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇവിടെ അഭിപ്രായം പറഞ്ഞത് എന്നാണു എനിക്ക് തോന്നുന്നത്.

ദേശവിരുദ്ധന്‍ എന്ന വാളും ഉയര്‍ത്തിപ്പിടിച്ച് ഇതിനെ ചോദ്യം ചെയ്തവര്‍ക്ക്‌ മുന്നില്‍, കാശ്മീര്‍ പ്രശനത്തില്‍ വ്യക്തമായ നിലപാട് ഉള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ said...

ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ട സാഹചര്യം ലത്തീഫ് നേരത്തെ വിവരിച്ചു. ഇന്ത്യന്‍ ഭരണകൂടത്തോടു ആശയഭിന്നത പുലര്‍ത്തിക്കൊണ്ട് തന്നെ കാശ്മീര്‍ ജമാഅത്ത്‌ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത്‌ നിയമസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നത്‌ അവരുടെ മാര്‍ഗ്ഗം നിയമവിധേയമായിരുന്നു എന്നത് വ്യക്തമാക്കുന്നു. പക്ഷെ, ഇന്ത്യന്‍ ഭരണകൂടം പലപ്പോഴും കാശ്മീര്‍ പ്രശ്നം മോശമായി കൈകാര്യം ചെയ്യുകയും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും ചെയ്തപ്പോള്‍ അവര്‍ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നു. ജഗ്മോഹന്‍ ഗവര്‍ണ്ണര്‍ ആയപ്പോഴാണ് പല കളികളും കാശ്മീരില്‍ നടത്തിയത്‌. വര്‍ഗ്ഗീയ സംഘട്ടങ്ങന്ല്‍ ഇല്ലാതിരുന്ന കാശ്മീര്‍ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതും അപ്പോള്‍ തന്നെ. പിന്നീട് ജഗമോഹന്‍ ബി ജെ പി കേന്ദ്രമന്ത്രിയായി. അത്തരം കലുഷിതമായ സാഹചര്യത്തില്‍ കാശ്മീര്‍ ജമാഅത്തില്‍ സായുധസമരം എന്ന ആശയം മേല്‍ക്കൈ നേടുകയും അവര്‍ അതിനായി ശ്രമം തുടങ്ങുകയും ചെയ്തു. ആ സാഹചര്യവും മാറി ഇപ്പോള്‍. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം എന്ന വീക്ഷണം പുലര്‍ത്തുന്നു കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍. കാശ്മീര്‍ ഒരു പ്രശ്നമാണ് എന്ന് വിശ്വസിക്കുന്ന എന്നെ പോലുള്ള ദേശസ്നേഹികള്‍ക്ക് (ഉന്മത്തദേശീയത അല്ല) അവിടെ വേറിട്ടൊരു ജമാഅത്ത്‌ പ്രവര്‍ത്തിക്കുന്നത് ഒരു പ്രശ്നം ആയി തോന്നുന്നേ ഇല്ല. കാശ്മീര്‍ മാത്രമല്ല, കാഷ്മീരികളും ഇന്ത്യയുടെ ഭാഗമാണ് എന്ന ബോധത്തോടെ നമ്മുടെ ഭരണവര്‍ഗ്ഗം പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും കാശ്മീര്‍ ജമാഅത്ത്‌ ഇല്ലാതാവും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്. ഇതിനെ ദേശീയതയുടെ തിളയ്ക്കുന്ന എണ്ണയില്‍ മുക്കി മറ്റുള്ളവരെ പോരിച്ചെടുക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം തോന്നുന്നു. കാശ്മീരില്‍ തീവ്രവാദികള്‍ മാത്രമല്ല, നമ്മുടെ സൈനികരും അവിടുത്തെ ജനങ്ങളെ ആവോളം സേവിക്കുന്നു എന്ന് കൂടി നാം അറിയുക. കാശ്മീര്‍ പ്രശ്നത്തിന്റെ എല്ലാ സങ്കീര്‍ണ്ണതയും ഇന്ത്യന്‍ ജമാഅത്ത് ഉള്‍കൊള്ളുന്നു എന്നതിന്റെയും സത്യസന്ധമായ വീക്ഷണം ഇക്കാര്യത്തില്‍ പുലര്‍ത്തുന്നു എന്നതിന്റെയും തെളിവാണ് അക്കാര്യത്തില്‍ ജമാഅത്തിന്റെ നിലപാട്. യഥാര്‍ത്തത്തില്‍ ആ വീക്ഷണം ഉള്‍ക്കൊണ്ട്‌ നാം ഇന്ത്യക്കാര്‍ കാശ്മീരികളോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക. അപ്പോഴല്ലേ കാശ്മീര്‍ നമ്മുടെത് ആയി മാറുക? അപ്പോള്‍ പിന്നെ ശ്രീജിത്തും സുശീല്‍ കുമാറും രണ്ടു ജമാഅത്ത്‌ എന്ന് വിളിച്ചു കൂവി സമയം കളയേണ്ടി വരില്ലല്ലോ? മോഹന്‍ലാലിന്‍റെയും മണിരത്നത്തിന്റെയും സിനിമകളാണ് ചരിത്രവും വര്‍ത്തമാനവും യാഥാര്‍ത്യവും എന്ന് നമ്മെ വിശ്വസിക്കാന്‍ ശ്രമിക്കുന്നത് പല അജണ്ടകളുമാണ്. അതല്ല യാഥാര്‍ത്ഥ്യം എന്ന് വിളിച്ചു പറയാന്‍ എന്നാണാവോ നമുക്കൊക്കെ യുക്തിയുണ്ടാവുക, എന്നാണു നമുക്ക്‌ ദേശീയതയെ അതിര്‍ലംഘിക്കുന്ന മാനവിക ബോധം ഉണ്ടാവുക. മൌദൂദി അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയില്‍ ദേശീയതക്ക് പകരം വെക്കുന്നത് മാനവികതയാണ് എന്നതും കൂടി കൂട്ടി വായിക്കുക. പ്രായോഗികരംഗത്ത്‌ നാം എല്ലാവരും ദേശീയതയുടെ വേലിക്കെട്ടിനുള്ളില്‍ തീരുമാനം എടുക്കേണ്ടി വരും. അപ്പോഴും നമ്മുടെ ചിന്തയെ അതിനപ്പുറമുള്ള ആകാശം കാണിക്കില്ല എന്ന് വാശി പിടിക്കരുത്.

ഇന്ത്യന്‍ said...

ഇന്ത്യന്‍ ജമാഅത്തിന്റെ കാശ്മീരിനെ കുറിച്ചുള്ള അഭിപ്രായം ഇവിടെ വായിക്കൂ.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരതിര്‍ത്തി പ്രശ്നം മാത്രമായി കശ്മീര്‍ തര്‍ക്കത്തെ കാണുന്നതിനോട് ജമാഅത്ത് യോജിക്കുന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും കശ്മീരികളും ഉള്‍പ്പെട്ട തര്‍ക്കമാണിത്; എന്നല്ല കശ്മീരികളാണ് അതിലെ മുഖ്യ കക്ഷി. കശ്മീരി ജനതയുടെ അഭിലാഷങ്ങളും അഭിപ്രായങ്ങളും മാനിക്കാതെ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവില്ല. അത് കൊണ്ട് കശ്മീര്‍ സംബന്ധിച്ച സംഭാഷണങ്ങളില്‍ കശ്മീരിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്യേണ്ടതാണ്.

കൂടുതല്‍ വായനക്ക്

http://www.jihkerala.org/htm/malayalam/jamaat/viewpoints/Kashmir.htm

ഇന്ത്യന്‍ said...

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

മൗദൂദിസം തന്നെയാണ്‌ ജമാ അത്തിന്റെ പ്രചോദനമെന്ന് പലവട്ടം അമ്പതാം വാര്‍ഷികപ്പതിപ്പില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

**************

എവിടെയാണ് പറഞ്ഞത്‌ എന്നറിഞ്ഞാല്‍ വായിക്കാമായിരുന്നു. ഇതുവരെ വായിച്ചിട്ട് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞത ഖുര്‍ആന്‍ ആണ് ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനം എന്നാണു. ദയവായി എവിടെയാണ് (ആവര്‍ത്തിച്ച്) ഇങ്ങിനെ അവകാശപ്പെട്ടത് എന്ന് കാണിച്ചു തരിക.

കൂടാതെ, ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് അജ്ഞത പുലര്‍ത്തുന്ന ഒരാളുടെ കമ്മന്റ് ആയി മാത്രമേ ഇതിനെ കാണാന്‍ ആവുന്നുള്ളൂ.
മൌദൂദി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അത്തരം ഒരു പ്രസ്ഥാനത്തിനു ബീജാവാപം ചെയ്തു എന്നത് നേര്. പക്ഷെ പല ഇസ്ലാമിക ചിന്തകരും ഇത്തരം പ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മൌദൂദിയുടെ അടിസ്ഥാനചിന്തയോട് യോജിച്ചു കൊണ്ട് തന്നെ, വിശദാംശങ്ങളില്‍ പലരും അഭിപ്രായവ്യത്യാസം പുലര്ത്തുന്നുമുണ്ട്. വിമര്‍ശകര്‍ മൌദൂദിയെപ്പോലും വായിച്ചില്ല എന്നത്‌ മാത്രമല്ല, മൌദൂദിക്ക്‌ അപ്പുറം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ കണ്ടെത്തിയ ചിന്താധാരകളെ പരിചയപ്പെട്ടിട്ട് പോലുമില്ല എന്നത് വ്യക്തം. പ്രാസ്ഥാനിക വിമര്‍ശനങ്ങളുടെ ആവശ്യകതയെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിച്ച ഒരാളെയും പ്രസ്ഥാനത്തെയും കുറിച്ച് " അഞ്ജനമെന്നാല്‍ എനിക്കറിയാം, മഞ്ഞള് പോലെ വെളുത്തതല്ലേ?" എന്ന മട്ടില്‍ സംസാരിക്കുന്നത് വായിക്കുന്നത് തന്നെ എത്ര കഷ്ടം.

..naj said...

സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. അതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ഇസ്ലമികരാഷ്ട്രം എന്ന അന്തിമലക്ഷ്യം ഉപേക്ഷിക്കാതെയാണ്‌ അത് നടത്തുന്നതെങ്കില്‍ ആ സത്യമറിയുന്നവര്‍ അത് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുവെന്നിരിക്കും. അതില്‍ അസഹിഷ്ണുതപ്പെടേണ്ടതില്ല !""

ബ്രദര്‍ സുശീല്‍,
ഇന്ദ്യന്റെയും, ലതീഫിന്റെയും വ്യക്തമായ, ഏറ്റവും യുക്തമായ രീതിയിലുള്ള മറുപടികള്‍ താങ്കളെയും, മറ്റുള്ളവരെയും തീര്‍ച്ചയായും ത്രിപ്തിപെടുതീയിട്ടുണ്ട്. ഒരു നിഷ്പക്ഷ വീക്ഷണത്തോട് കൂടി (ഒരു നിക്ഷപക്ഷ യുക്തിവാദിയുടെ (സുശീലിന്റെ ഷൂവില്‍ നിന്ന് കൊണ്ട്) അതിനെ വായിച്ചപ്പോള്‍ ആ മറുപടികളെ അത്ഭുതത്തോടെ നോക്കി കാണാന്‍ ശ്രമിച്ചതില്‍ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞു രക്ഷ്പെടാനല്ല ഇവര്‍ ശ്രമിച്ചത്. അവരുടെ വിജ്ഞാനത്തെ അഭിനന്ദിക്കുന്നു.
പിന്നെ
സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗം എന്നത് ïസ്ലാമിക രാഷ്ട്രം എന്നതാണ് എന്ന് വ്യക്തമാണ്. ഈ പ്രയോഗം സുശീലിനെ മാത്രമല്ല, അത് പോലുള്ള മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത് ഇസ്ലാമിനോട് ഇവരുടെ സമീപന രീതിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാം എന്നത് നീതിയാണ്. ഇവിടെ ദൈവ സങ്കല്പംമല്ല. അത്തരം സങ്കല്‍പ്പങ്ങളില്‍ കെട്ടിയുയര്‍ത്തിയ ദൈവ സങ്കല്പ്പങ്ങല്‍ക്കെതിരെയാണ് ഇസ്ലാം മനുഷ്യ സമൂഹത്തിനു സമര്‍പ്പിതമാകുന്നത്. അത് മനുഷ്യന്റെ ശുദ്ധ പ്രകൃതിയാണ്. ആ പ്രകൃതി ആവശ്യപെടുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നീതിയുടെ നിര്മിതിയാണ് ഇസ്ലാം സമര്‍പ്പിക്കുന്നത്. ദൈവിക ഭരണം എന്ന് പറയുമ്പോള്‍ തന്നെ അത് മതങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ദൈവിക കാഴ്ച്ചപാടല്ല. ആരാധനകളില്‍ തൃപ്തിപെടുന്ന ദൈവ സങ്കല്പം ഇസ്ലാമിന് അന്യമാണ്. അത് കൊണ്ടാണ് അത് മാനുഷിക നീതിയെ കുറിച്ച് സംസാരിക്കുന്നത്. "മനുഷ്യനെ ഏതൊരു പ്രകൃതിയിലാണോ അവനെ സംവിധാനിചീട്ടുള്ളത് ആ ശുദ്ധമായ കാഴ്ചപാടില്‍ നിലകൊള്ളുക എന്നതാണ് ഇസ്ലാം" (ഖുര്‍ ആന്‍). ആ നീതിയെ ഇങ്ങിനെ ചുരുക്കട്ടെ. എന്റെ ഏക പുത്രി ആണ് മോഷ്ടിച്ചതെങ്കില്‍ പോലും ആ കരം ചെദിക്കാതെ വിടുകയില്ല"" എന്ന് പ്രവാചകന്‍ പറയുമ്പോള്‍ ജനങ്ങള്‍ക്ക്‌ ആ ഇസ്ലാമിനെ കുറിച്ച് മനസ്സിലായതിന്റെ പ്രതിഫലനമാണ് ഈ ലോകത്ത് ഇസ്ലാം ഒരു ഒറ്റയാള്‍ വിപ്ലവത്തിലൂടെ ലോകത്ത് പടര്‍ന്നതും, ജനങ്ങള്‍ പുല്കിയതും, പുല്കുന്നതും !
ഇതൊരു ചര്‍ച്ചക്ക് വേണ്ടി പറഞ്ഞതല്ല. വിഷയം വലുതാണ്‌. ഇത്രയ്ക്കു ചുരുക്കി പറഞ്ഞാല്‍ ഉള്കൊല്ലാവുന്ന ഒരു പ്ലട്ഫോമില്‍ അല്ല സുശീലും, കൂട്ടുകാരും ഉള്ളത് എന്ന് വ്യക്തമായും മനസിലാക്കുന്നു.

എല്ലാവര്ക്കും നന്മകള്‍ നേരുന്നു !

..naj said...
This comment has been removed by the author.
..naj said...

സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. അതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ഇസ്ലമികരാഷ്ട്രം എന്ന അന്തിമലക്ഷ്യം ഉപേക്ഷിക്കാതെയാണ്‌ അത് നടത്തുന്നതെങ്കില്‍ ആ സത്യമറിയുന്നവര്‍ അത് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുവെന്നിരിക്കും. അതില്‍ അസഹിഷ്ണുതപ്പെടേണ്ടതില്ല !""

ബ്രദര്‍ സുശീല്‍,
ഇന്ദ്യന്റെയും, ലതീഫിന്റെയും വ്യക്തമായ, ഏറ്റവും യുക്തമായ രീതിയിലുള്ള മറുപടികള്‍ താങ്കളെയും, മറ്റുള്ളവരെയും തീര്‍ച്ചയായും ത്രിപ്തിപെടുതീയിട്ടുണ്ട്. ഒരു നിഷ്പക്ഷ വീക്ഷണത്തോട് കൂടി (ഒരു നിക്ഷപക്ഷ യുക്തിവാദിയുടെ (സുശീലിന്റെ ഷൂവില്‍ നിന്ന് കൊണ്ട്) അതിനെ വായിച്ചപ്പോള്‍ ആ മറുപടികളെ അത്ഭുതത്തോടെ നോക്കി കാണാന്‍ ശ്രമിച്ചതില്‍ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞു രക്ഷ്പെടാനല്ല ഇവര്‍ ശ്രമിച്ചത്. അവരുടെ വിജ്ഞാനത്തെ അഭിനന്ദിക്കുന്നു.
പിന്നെ
സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗം എന്നത് ïസ്ലാമിക രാഷ്ട്രം എന്നതാണ് എന്ന് വ്യക്തമാണ്. ഈ പ്രയോഗം സുശീലിനെ മാത്രമല്ല, അത് പോലുള്ള മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത് ഇസ്ലാമിനോട് ഇവരുടെ സമീപന രീതിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാം എന്നത് നീതിയാണ്. ഇവിടെ ദൈവ സങ്കല്പംമല്ല. അത്തരം സങ്കല്‍പ്പങ്ങളില്‍ കെട്ടിയുയര്‍ത്തിയ ദൈവ സങ്കല്പ്പങ്ങല്‍ക്കെതിരെയാണ് ഇസ്ലാം മനുഷ്യ സമൂഹത്തിനു സമര്‍പ്പിതമാകുന്നത്. അത് മനുഷ്യന്റെ ശുദ്ധ പ്രകൃതിയാണ്. ആ പ്രകൃതി ആവശ്യപെടുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നീതിയുടെ നിര്മിതിയാണ് ഇസ്ലാം സമര്‍പ്പിക്കുന്നത്. ദൈവിക ഭരണം എന്ന് പറയുമ്പോള്‍ തന്നെ അത് മതങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ദൈവിക കാഴ്ച്ചപാടല്ല. ആരാധനകളില്‍ തൃപ്തിപെടുന്ന ദൈവ സങ്കല്പം ഇസ്ലാമിന് അന്യമാണ്. അത് കൊണ്ടാണ് അത് മാനുഷിക നീതിയെ കുറിച്ച് സംസാരിക്കുന്നത്. "മനുഷ്യനെ ഏതൊരു പ്രകൃതിയിലാണോ അവനെ സംവിധാനിചീട്ടുള്ളത് ആ ശുദ്ധമായ കാഴ്ചപാടില്‍ നിലകൊള്ളുക എന്നതാണ് ഇസ്ലാം" (ഖുര്‍ ആന്‍). ആ നീതിയെ ഇങ്ങിനെ ചുരുക്കട്ടെ. എന്റെ ഏക പുത്രി ആണ് മോഷ്ടിച്ചതെങ്കില്‍ പോലും ആ കരം ചെദിക്കാതെ വിടുകയില്ല"" എന്ന് പ്രവാചകന്‍ പറയുമ്പോള്‍ ജനങ്ങള്‍ക്ക്‌ ആ ഇസ്ലാമിനെ കുറിച്ച് മനസ്സിലായതിന്റെ പ്രതിഫലനമാണ് ഈ ലോകത്ത് ഇസ്ലാം ഒരു ഒറ്റയാള്‍ വിപ്ലവത്തിലൂടെ ലോകത്ത് പടര്‍ന്നതും, ജനങ്ങള്‍ പുല്കിയതും, പുല്കുന്നതും !
ഇതൊരു ചര്‍ച്ചക്ക് വേണ്ടി പറഞ്ഞതല്ല. വിഷയം വലുതാണ്‌. ഇത്രയ്ക്കു ചുരുക്കി പറഞ്ഞാല്‍ ഉള്കൊല്ലാവുന്ന ഒരു പ്ലട്ഫോമില്‍ അല്ല സുശീലും, കൂട്ടുകാരും ഉള്ളത് എന്ന് വ്യക്തമായും മനസിലാക്കുന്നു.

എല്ലാവര്ക്കും നന്മകള്‍ നേരുന്നു !

..naj said...

സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. അതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ഇസ്ലമികരാഷ്ട്രം എന്ന അന്തിമലക്ഷ്യം ഉപേക്ഷിക്കാതെയാണ്‌ അത് നടത്തുന്നതെങ്കില്‍ ആ സത്യമറിയുന്നവര്‍ അത് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുവെന്നിരിക്കും. അതില്‍ അസഹിഷ്ണുതപ്പെടേണ്ടതില്ല !""

ബ്രദര്‍ സുശീല്‍,
ഇന്ദ്യന്റെയും, ലതീഫിന്റെയും വ്യക്തമായ, ഏറ്റവും യുക്തമായ രീതിയിലുള്ള മറുപടികള്‍ താങ്കളെയും, മറ്റുള്ളവരെയും തീര്‍ച്ചയായും ത്രിപ്തിപെടുതീയിട്ടുണ്ട്. ഒരു നിഷ്പക്ഷ വീക്ഷണത്തോട് കൂടി (ഒരു നിക്ഷപക്ഷ യുക്തിവാദിയുടെ (സുശീലിന്റെ ഷൂവില്‍ നിന്ന് കൊണ്ട്) അതിനെ വായിച്ചപ്പോള്‍ ആ മറുപടികളെ അത്ഭുതത്തോടെ നോക്കി കാണാന്‍ ശ്രമിച്ചതില്‍ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞു രക്ഷ്പെടാനല്ല ഇവര്‍ ശ്രമിച്ചത്. അവരുടെ വിജ്ഞാനത്തെ അഭിനന്ദിക്കുന്നു.
പിന്നെ
സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗം എന്നത് ïസ്ലാമിക രാഷ്ട്രം എന്നതാണ് എന്ന് വ്യക്തമാണ്. ഈ പ്രയോഗം സുശീലിനെ മാത്രമല്ല, അത് പോലുള്ള മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത് ഇസ്ലാമിനോട് ഇവരുടെ സമീപന രീതിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാം എന്നത് നീതിയാണ്. ഇവിടെ ദൈവ സങ്കല്പംമല്ല. അത്തരം സങ്കല്‍പ്പങ്ങളില്‍ കെട്ടിയുയര്‍ത്തിയ ദൈവ സങ്കല്പ്പങ്ങല്‍ക്കെതിരെയാണ് ഇസ്ലാം മനുഷ്യ സമൂഹത്തിനു സമര്‍പ്പിതമാകുന്നത്. അത് മനുഷ്യന്റെ ശുദ്ധ പ്രകൃതിയാണ്. ആ പ്രകൃതി ആവശ്യപെടുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നീതിയുടെ നിര്മിതിയാണ് ഇസ്ലാം സമര്‍പ്പിക്കുന്നത്. ദൈവിക ഭരണം എന്ന് പറയുമ്പോള്‍ തന്നെ അത് മതങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ദൈവിക കാഴ്ച്ചപാടല്ല. ആരാധനകളില്‍ തൃപ്തിപെടുന്ന ദൈവ സങ്കല്പം ഇസ്ലാമിന് അന്യമാണ്. അത് കൊണ്ടാണ് അത് മാനുഷിക നീതിയെ കുറിച്ച് സംസാരിക്കുന്നത്. "മനുഷ്യനെ ഏതൊരു പ്രകൃതിയിലാണോ അവനെ സംവിധാനിചീട്ടുള്ളത് ആ ശുദ്ധമായ കാഴ്ചപാടില്‍ നിലകൊള്ളുക എന്നതാണ് ഇസ്ലാം" (ഖുര്‍ ആന്‍). ആ നീതിയെ ഇങ്ങിനെ ചുരുക്കട്ടെ. എന്റെ ഏക പുത്രി ആണ് മോഷ്ടിച്ചതെങ്കില്‍ പോലും ആ കരം ചെദിക്കാതെ വിടുകയില്ല"" എന്ന് പ്രവാചകന്‍ പറയുമ്പോള്‍ ജനങ്ങള്‍ക്ക്‌ ആ ഇസ്ലാമിനെ കുറിച്ച് മനസ്സിലായതിന്റെ പ്രതിഫലനമാണ് ഈ ലോകത്ത് ഇസ്ലാം ഒരു ഒറ്റയാള്‍ വിപ്ലവത്തിലൂടെ ലോകത്ത് പടര്‍ന്നതും, ജനങ്ങള്‍ പുല്കിയതും, പുല്കുന്നതും !
ഇതൊരു ചര്‍ച്ചക്ക് വേണ്ടി പറഞ്ഞതല്ല. വിഷയം വലുതാണ്‌. ഇത്രയ്ക്കു ചുരുക്കി പറഞ്ഞാല്‍ ഉള്കൊല്ലാവുന്ന ഒരു പ്ലട്ഫോമില്‍ അല്ല സുശീലും, കൂട്ടുകാരും ഉള്ളത് എന്ന് വ്യക്തമായും മനസിലാക്കുന്നു.

എല്ലാവര്ക്കും നന്മകള്‍ നേരുന്നു !

ബി.എം. said...

>>>>>സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗം എന്നത് ïസ്ലാമിക രാഷ്ട്രം എന്നതാണ് എന്ന് വ്യക്തമാണ്. ഈ പ്രയോഗം സുശീലിനെ മാത്രമല്ല, അത് പോലുള്ള മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത് ഇസ്ലാമിനോട് ഇവരുടെ സമീപന രീതിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാം എന്നത് നീതിയാണ്<<<<< നീതി ആണ് പോലും നീതി. എവിടുത്തെ നീതി ..അറബി നാട്ടിലേതോ ,പകിസ്ഥനിലെതോ , താലിബാന്‍റെതോ , സുഡാനിലേതോ ,ലിബിയയിലേതോ ? എവിടുത്തെ ? ഇപ്പോള്‍ പറയും അതൊന്നും യഥാര്‍ത്ഥ ഇസ്ലാം ഭരണമല്ല എന്ന് . പിന്നെ എവിടാ ? 1400 വര്‍ഷത്തോളമായില്ലേ ഈ ആക്രോശം തുടങ്ങിട്ട്, എന്നിട്ട് എന്തായി , സ്വാതന്ത്ര്യത്തോടെ സമാധാനമായി ജീവിക്കുന്ന ഒരു രാജ്യം, അല്ലെങ്കില്‍ വേണ്ട, ഒരു കൊച്ചു ജനത ഉണ്ടോ ചൂണ്ടിക്കാണിക്കാന്‍, മുഹമ്മദ് വഴികാട്ടി വിട്ടവര്‍ക്ക് ? ഇല്ലല്ലോ? എന്നാല്‍ അള്ളാ എന്ന് വിളിച്ചുകൊണ്ട് അവിശ്വാസിയുടെ പള്ളയ്ക്ക് വാളുകേറ്റുന്ന നൂറു കണക്കിന് ചെകുത്താന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട് ഈ നീതീ ശാസ്ത്രവും അതിന്‍റെ പുത്തകവും. കൈയും,അവയവങ്ങളും, തലയും അറപ്പില്ലാതെ വെട്ടിയെറിയാന്‍ പഠിപ്പിക്കുന്ന നീതി. ലോകത്തിലെ 4/5ല്‍ ജനങ്ങളും ഭയത്തോടെ മാത്രം നോക്കികാണുന്ന നീതി. അറിവും ,മനുഷ്യത്തവും സംസ്കാരവും നേടിയവര്‍ കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ നീതി ശാസ്ത്രം. മനുഷ്യനെ വെറും അടിമയാക്കുന്ന നീതി . മനുഷന്റെ സാബത്തിക പിന്നോക്കാവസ്ഥയോ ,സ്വാതന്ത്ര്യഇല്ലയിമ്മയോ നിലനിര്‍ത്തിയാല്‍ മാത്രം നിലനില്‍ക്കുന്ന, അവിടെ മാത്രം വളരുന്ന നീതി.ആയിരക്കണക്കിനു ഭീകര ചെകുത്താന്‍മാര്‍ക്ക് ഊര്‍ജ്ജം പകരുന്ന നീതി ശാസ്ത്രം. ഈ നീതിശാസ്ത്രം വിളയിക്കണമെന്നു അത്രക്ക് താത്പര്യം ഉള്ളവര്‍ക്ക് കാഷ്മീരിലേക്കോ ,പകിസ്തനിലെക്കോ ,അഫ്കനിസ്തനിലെക്കോ , ഇറാനിലെക്കോ കെട്ടിയെടുക്കം. അല്ലാതെ ഇന്ത്യന്‍ മണ്ണില്‍ ഇത് വളരില്ല, വളരാന്‍ സമ്മതിക്കില്ല ഇന്ത്യയെ ,ഈ മണ്ണിനെ സ്നേഹിക്കുന്ന യഥാര്‍ത്ഥ ഇന്ത്യക്കാരന്‍

ബി.എം. said...

>>>> ജനഹിത പരിശോധന നടപ്പിലാക്കണമെന്നും അതിലൂടെ കാശ്മീരിന്റെ ഭാഗധേയം നിര്‍ണയിക്കണമെന്നുമാണ് അവരുടെ മുഖ്യ ആവശ്യം. ഇതാണ് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ വേറിട്ട നിലനില്‍പ്പിന്റെ ന്യായം. വസ്തുത ഇതായിരിക്കെ തികച്ചും വേറിട്ട് രൂപത്തിലും സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഈ വിഷയത്തില്‍ എന്ത് ചെയ്യാന്‍ കഴിയും<<<<<

കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ വേറിട്ട നിലനില്‍പ്പിന്റെ ന്യായത്തെ ഇന്ത്യന്‍ ജമാഅത്തെ അംഗികാരിക്കുന്നു എന്നല്ലേ അതിന്‍റെ അര്‍ത്ഥം? എങ്കില്‍ ജനഹിതപരിശോധന എന്തിന് കാശ്മീരില്‍ മാത്രമാക്കണം ഹൈദരാബാദിലും കൂടി നടത്തണം അല്ലേ ? പറ്റുമെങ്കില്‍ എവിടെയോക്കെ മുസ്ലിം ഭൂരിപക്ഷം ഉണ്ടോ അവിടെയോക്കെ, നമ്മുടെ മലപ്പുറത്തടക്കം, ഹിതപരിശോധന നടത്തുക . അങ്ങനെ ഭൂരിപക്ഷ തീരുമാനപ്രകാരം അവിടയോക്കെ ഇസ്ലാം നിയമവ്യവസ്ഥയില്‍ ഉള്ള ഭരണകൂടം നടപ്പാക്കുക. അങ്ങനെയല്ലേ ലത്തീഫ്?

CKLatheef said...

എന്തുകൊണ്ട് ഈ പോസ്റ്റില്‍ യുക്തിവാദി പക്ഷത്ത് നിന്ന് പങ്കെടുത്തവര്‍ മാന്യമായി ഇടപെട്ടു എന്ന സംശയത്തിലായിരുന്നു ഞാന്‍. ഇതോടെ അത് മാറി. ബി.എം ന്റെ അവസാന കമന്റാണ് യുക്തിവാദികളുടെ മിക്കവരുടെയും ഇഷ്ട ശൈലി. വസ്തുനിഷ്ഠമായ വിമര്‍ശനത്തിന് പകരം ഒരു തരം വര്‍ഗീയ വെറി പ്രകടിപ്പിക്കുക വായില്‍ തോന്നിയതൊക്കെ പറയുക. നന്നായി, തുടരുക ബി.എം. തോല്‍ക്കരുതല്ലോ. എനിക്കേതായാലും ഈ വെറിക്ക് മറുപടി പറയാനാവില്ല. എല്ലാവിധ നന്മകളും നേരുന്നു.

ബി.എം. said...

ഹ ഹ .. ...അപ്പോ ലത്തീഫ്നു ശരിക്കും കൊണ്ടു അല്ലേ ?
കാഷ്മീരിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ വിളമ്പി അവിടുത്തെ ജമാഅത്തെന്‍റെ വിഘടന വാദം ന്യായികരിക്കുമ്പോള്‍ അതിന്‍റെ ഭവിഷ്യത്ത് എന്താകുമെന്ന് ലത്തീഫ് ചിന്തിച്ചില്ല അല്ലേ ?
നിങ്ങള്‍ പറയുന്ന പോലെ ഹിത പരിശോധന നടത്തി അവരുടെ തീരുമാനത്തിന് വിട്ടാല്‍ കാഷ്മീര്‍ ഇന്ത്യക്ക് പുറത്തു പോകും എന്നതില്‍ ലത്തീഫ്നു യാതൊരു സംശയവും ഇല്ലല്ലോ.
അതിന്‍റെ അനന്തരഫലം എന്തായിരിക്കും . പഞ്ചാബും ,ആസമും ,മണിപ്പൂരും ,നാഗാലാന്‍ഡ് ....എന്തിനു തമിഴന്‍ വരെ ആവിശ്യപ്പെടില്ലേ ഹിത പരിശോധന?
അതിലും ഭൂരിപക്ഷം ഇന്ത്യക്ക് പുറത്തു പോകാന്‍ തീരുമാനിച്ചാല്‍ ?
അങ്ങനെ ഓരോ സ്റ്റേറ്റും വിഘടിച്ചാല്‍ പിന്നെ ഇന്ത്യ ഉണ്ടാകുമോ ?

അതിന് ഇന്ത്യ നിലനില്‍ക്കണം എന്ന താത്പര്യം ജമാഅത്തെക്കില്ലല്ലോ അല്ലേ.

അത് പോട്ടെ ഇസ്ലാമിന്‍റെ പേരില്‍ ഇനി ഒരു വിഭജനം കൂടി നടന്നാല്‍ താങ്കള്‍ അടക്കം ഇന്ത്യയില്‍ ബാക്കിവരുന്ന മുസ്ലിംകളുടെ അവസ്ഥയെ അത് എങ്ങനെ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?
ഒരു ബാബ്‌റി മസ്ജിദ് കൊണ്ടു അധികാരത്തില്‍ വന്നവരാണ് ഹിന്ദു ഫാസിസ്റ്റ്റ്റുകള്‍. കാശ്മീര്‍ വിഘടിച്ചു പോയാല്‍ അത് മതി അവര്‍ വീണ്ടും പൂര്‍വ്വധികം ശക്തിയോടെ തിരിച്ചു വരാനും ഇവിടുത്തെ ന്യൂന പക്ഷത്തിന്‍റെ ശവക്കുഴി തോണ്ടാനും. എവടെ ഇതൊന്നും ഇസ്ലാം വ്യവസ്ഥ ഉണ്ടാക്കാന്‍ നടക്കുന്നോരോട് പറഞ്ഞിട്ടെന്തു കാര്യം. അന്ധരോട് വെളിച്ചത്തിന്‍റെ മാഹാത്മ്യം പറഞ്ഞിട്ട് പ്രത്യേകിച്ച് എന്ത് കാര്യം.

..naj said...

BM PARANJU...
""ഇന്ത്യന്‍ മണ്ണില്‍ ഇത് വളരില്ല, വളരാന്‍ സമ്മതിക്കില്ല ഇന്ത്യയെ ,ഈ മണ്ണിനെ സ്നേഹിക്കുന്ന യഥാര്‍ത്ഥ ഇന്ത്യക്കാരന്‍""

ആരാണാവോ ഈ ഇന്ത്യാക്കാരന്‍ !
ഗാന്ധിജിയെ കൊന്നതും ഇന്ധ്യാക്കാരന്‍ !
ഗോദ്രയിലും, മാലഗോവിലും, ഒരിസ്സയിലും, തുടങ്ങിയായ സ്ഥലങ്ങളിലൊക്കെ മനുഷ്യരെ കൊന്നതും ഈ ഇന്ത്യാക്കാരന്‍ !
ഇന്ദ്യാക്കാരനാകുന്നതിനു മുമ്പ്
മനുഷ്യന്‍ ആകൂ. എങ്കിലേ മേല്‍ പറഞ്ഞത് കുറച്ചൊക്കെ ഉള്‍കൊള്ളാന്‍ കഴിയൂ.
അതിനെങ്ങനെ, യുക്തിവാദി പുറത്തും, ഉള്ളില്‍ നമ്പര്‍ വണ്‍ മത വര്ഘീയ വിഷതെക്കാള്‍ ശക്തിയുള്ള കാളകൂട വര്ഘീയ വിഷമല്ലേ ഉത്പാദിപ്പിക്കുന്നത് !.
വെളിവില്ലാതെ ഒന്നും പറയല്ലേ ബി എം !

Br. Susheel,
for a healthy discussion, block BM's comment, pls. or else, you people enjoy here

ബി.എം. said...

നാജ്
സത്യം വിളിച്ചു പറയുന്നവനെ ഒന്നുകില്‍ വര്‍ഗ്ഗിയവാദി അല്ലെങ്കില്‍ വെളിവില്ലത്തവന്‍ ആക്കുക എന്നതല്ലേ നിങ്ങളുടെ ഒരു രീതി. നടക്കട്ടെ

..naj said...

ബി എം,

റിയലി സോറി ഫോര്‍ ദി അബോവ് കമന്റ്.
താങ്കള്‍ ചോദിച്ചു വാങ്ങിയതാണ്. താങ്കള്‍ തന്നെ താങ്കളുടെ കമന്റ് വായിക്കൂ. കുറച്ചു കൂടി സഹിഷ്ണുത താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ !
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ ഭൂരിഭാഗവും നിഷ്കലങ്ങരായ വിശ്വാസികള്‍ ആയിരുന്നു. ഗാന്ധിജിയും, അബുല്കലാം അസാദും, തുടങ്ങീ എല്ലാ മതത്തില്‍ പെട്ട അവര്‍ ഒരു പക്ഷെ യുക്തിവാദ ചിന്തകലുല്ലവരെക്കാള്‍ ആത്മാര്‍ഥമായി ഇന്ത്യക്ക് വേണ്ടി ബ്രിടീശുകാര്‍ക്കെതിരെ പോരുതിയവര്‍ ആയിരുന്നു. ഒരു കാര്യം വ്യക്തം, അവരെ ഇതിനു പ്രേരിപ്പിച്ചതില്‍ അവരുടെ വിശ്വാസവും പങ്കു വഹിചീട്ടുണ്ട്. നിരീശ്വര വാദത്തിനു സ്വന്തം ജീവന്‍ അപകടത്തിലാക്കി നിലകൊല്ലുന്നതിനേക്കാള്‍, മനുഷ്യന്‍ എന്നാ അവരുടെ പോയിന്റില്‍ നിന്ന് ബ്രിടീശുകാരോടൊപ്പം മനുഷ്യതം പറഞ്ഞു അവര്‍ക്കെതിരെ കുഴപ്പമുണ്ടാക്കാതെ സൌകര്യങ്ങള്‍ തെടുന്നതിനായിരിക്കും മുന്ഗണന. കാരണം, ഈ ഭൂമിയിലെ ജീവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കളയുന്നതില്‍ യുക്തി കണ്ടെത്താന്‍ അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ബ്രിടീശു കാര്കെതിരെ കൊലവിളിച്ചു അവരുടെ കണ്ണില്‍ തീവ്ര വാധിയാകുന്നതിനെ രാജ്യ സ്നേഹത്തിന്റെ വ്യര്തമായ വിശദീകരണത്തില്‍ കുടുക്കി ഈ ഒരു നേരത്തെ ജീവിതം കളയുമോ ! യുക്തി.
""യുദ്ധം ചെയ്യുന്നത്, അധര്‍മതിനെതിരെയാണ് !, ഒരു പക്ഷെ താങ്കള്‍ വധിക്ക പെട്ടേക്കാം , ആ രക്തസാക്ഷിത്വത്തില്‍ താങ്കളെ കാത്തിരിക്കുന്നത് സ്വര്‍ഗ്ഗം, താങ്കള്‍ അവരെ ജയിക്കുമെങ്കില്‍, രാജ്യവും, ധര്മത്തിന്റെ സ്ഥാപനത്തിന്.."" vishudh
ഈ പറയുന്ന യുക്തിയൊന്നും താങ്കലെപോലുള്ളവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇനി ഗവേഷണം നടത്തി തര്‍ക്കിക്കേണ്ട, രാജ്യ സ്നേഹം മൊത്തത്തില്‍ സ്വന്തം അക്കൌണ്ടില്‍ വരവ് വെച്ചപ്പോള്‍ പറഞ്ഞു പോയതാണ്.
ഇതൊരു തര്‍ക്ക വിഷയമാക്കേണ്ട !

ബി.എം. said...

>>>>റിയലി സോറി ഫോര്‍ ദി അബോവ് കമന്റ്.
താങ്കള്‍ ചോദിച്ചു വാങ്ങിയതാണ്. താങ്കള്‍ തന്നെ താങ്കളുടെ കമന്റ് വായിക്കൂ. കുറച്ചു കൂടി സഹിഷ്ണുത താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ !<<<< its ok. പിന്നെ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന ഏതൊരു വിഘടന പ്രസ്ഥാനങ്ങളോടും അവരെ ന്യായീകരിക്കുന്നവരോടും സഹിഷ്ണുതയോടെ പ്രതികരിക്കാന്‍ എനിക്കാവില്ല .അതിന്‍റെ അനന്തരഫലം എന്തായാലും.so i didn't feel myself bad when u commented so. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി മതങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന വര്‍ഗീയ പ്രസ്ഥാനങ്ങള്‍ തന്നെയാണ്. മതപക്ഷത്തു നില്‍ക്കുന്നവര്‍ക്ക് മനുഷ്യപക്ഷത് നില്ക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല,നാട്യങ്ങള്‍ അല്ലാതെ. അത്കൊണ്ട് തന്നെ അവര്‍ക്ക് അവരവരുടെ വിശ്വാസങ്ങള്‍ മാത്രം ശരിയാകുകയും മറ്റുള്ളവര്‍ എല്ലാം തെറ്റവുകയും ചെയ്യുന്നത്.താങ്കള്‍ പറഞ്ഞപോലെ തന്‍റെ വിശ്വാസത്തിനു വേണ്ടി ബ്രിട്ടീഷ്കാരോട് സമരം ചെയ്തവരുണ്ടാകം. അവര്‍ ഇന്ത്യക്ക് വേണ്ടി ഒന്ന് ചെയ്തില്ല എന്ന് ഞാന്‍ കരുതുന്നു.ഒരു പൌരന്റെ ഏറ്റവും വലിയ ദൈവം അവന്‍റെ രാജ്യം തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു.ആ വിശ്വാസം എന്താനെന്നു അറിയാന്‍ സ്വാതന്ത്ര്യ സമര ചരിത്രം നന്നായി പഠിക്കുക. അല്ലെങ്ങില്‍ അതിര്‍ത്തിയില്‍ ശത്രുവിനോട് ഏറ്റുമുട്ടിയ ഒരു ജവാനോട് ചോദിച്ചു നോക്കുക.അവനെ അറിയൂ അതിന്‍റെ മഹത്വം. അല്ലാതെ പരസ്പരം മത്സരിച്ചു രാജ്യത്തെ ജനങ്ങളെ വിഘടിപ്പിക്കുന്ന സംഘപരിവാരങ്ങലക്കും മൌദൂധിസ്റ്റ്‌കള്‍ക്കും അത് മനസ്സിലാവില്ല. മനസ്സിലാവണ്ട കാര്യവുംമില്ലല്ലോ. രാമരാജ്യംമോ ഇസ്ലാംവ്യവസ്ഥയോ ഒക്കെ ഒണ്ടാക്കിയാല്‍ മതിയല്ലോ.

ഇന്ത്യന്‍ said...

ബി എം,

താങ്കളുടെ രാജ്യസ്നേഹത്തെയും അതിന്‍റെ അഖണ്ഡത കാത്ത്‌ സൂക്ഷിക്കണം എന്ന ന്യായമായ ഒരു നല്ല പൌരന്റെ അഭിപ്രായത്തെയും ആരും ഇവിടെ എതിര്‍ക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയ്ക്ക്‌ ഒപ്പം തന്നെ വേണം എന്നതാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരുടെയും അഭിപ്രായം. പക്ഷെ കാശ്മീര്‍ ഒരു ഭൂപ്രദേശം മാത്രമല്ല, അതിലെ നാനാ ജാതി മതസ്ഥരായ ജനതയും കൂടിയാണ് എന്നതാണ് പലരും ഇവിടെ പങ്കുവെച്ച അഭിപ്രായം. കാശ്മീരികള്‍ കൂടി വേണം നമുക്ക്‌ ഇന്ത്യയില്‍. കാശ്മീരില്‍ നടക്കുന്ന സമരം ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന സമരമാണ് എന്ന അഭിപ്രായം ഇവിടെ ആര്‍ക്കും ഏതായാലും ഇല്ല. അതിന്‍റെ ചരിത്രത്തിലെ സങ്കീര്‍ണ്ണത അവഗണിക്കുന്നത് ന്യായവുമല്ല. അത് കൊണ്ട് തന്നെ, കാശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ് എന്ന് പറയുന്നത് ശരിയല്ല എന്ന വികാരമാണ് ജമാഅത്തെ ഇസ്ലാമി പ്രകടിപ്പിക്കുന്നത്. മറിച്ച് കാശ്മീര്‍ ജനതയാണ് അതിലെ ആദ്യ കക്ഷി. അവരെ കക്ഷിയാണ് എന്ന് അംഗീകരിക്കുക കൂടി ചെയ്യില്ല എന്ന അഭിപ്രായം ബി എമ്മിന് ഇല്ല എന്ന് കരുതട്ടെ.

കാശ്മീര്‍ ലയനം ഒരു വിവാദമായിരുന്നു. അതു കൊണ്ട് തന്നെ വ്യത്യസ്തമായാ പല അവകാശങ്ങളും ഇന്ത്യ അവര്‍ക്ക്‌ കൊടുത്തിരുന്നു. കാശ്മീരില്‍ പല സംഘടനകളും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുകളില്‍ പന്കെടുക്കയും ചെയ്തു. ഇപ്പോഴും ഇന്ത്യ സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ച് ജന മനസ്സ് ഇന്ത്യയോട് ആഭിമുഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പു കേടും ദീര്‍ഘവീക്ഷണമില്ലായ്മയും സങ്കുചിതത്വവും കൊണ്ടാണ് കാശ്മീര്‍ പ്രശ്നം ഇത്രയും വഷളായത്.

ഇവിടെ ഉയര്‍ന്നു വരുന്ന അഭിപ്രായം കാശ്മീര്‍ മനസ്സ് നമുക്ക്‌ അനുകൂലമാക്കി അവിടെ നടക്കുന്ന വിഘടനവാദം ഇല്ലാതാക്കുക എന്നതാണ്. അതിനു നമ്മുടെ ഭരണവര്‍ഗ്ഗം നിശ്ചയടാര്‍ഡ്യം പ്രകടിപ്പിക്കണം. അത്തരം ഒരു നേതൃത്വം നമുക്ക്‌ ഉണ്ടോ എന്നറിയില്ല. പട്ടാളബൂട്ടില്‍ ചവിട്ടിയരച്ച് കാശ്മീരികളെ ഇന്ത്യയില്‍ പിടിച്ചു നിര്ത്തുന്നതിനേക്കാള്‍ നല്ലത് അവരുടെ മനസ്സ്‌ കീഴടക്കി അവരെ നമ്മുടേതാക്കുക എന്നതാണ്. പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കുന്ന മാനവികവാദികള്‍ക്ക്‌ ഈ അഭിപ്രായമേ ഉണ്ടാവൂ എന്നതാണ് എനിക്ക് തോന്നുന്നത്. ഇവിടെ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്, രാഷ്ട്രം സ്വാതന്ത്ര്യം നേടുമ്പോള്‍ തന്നെ അവിടുത്തെ ജമാഅത്തെ ഇസ്ലാമിക്കാര്‍ പ്രത്യേകം സംഘടിക്കുകയായിരുന്നു. അതേ സ്റാറ്സ്കോ തുടരുകയാണ് ഇന്നും. അത് രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചല്ല, മറിച്ച് കാശ്മീര്‍ ജനതയ്ക്ക്‌ അവരുടെ പ്രാതിനിധ്യം അവരുടെ സാഹചര്യത്തിന് അനുസരിച്ച് പ്രകടിപ്പിക്കാന്‍ അനുവദിക്കുകയാണ്. ഇതാണ് അതെക്കുറിച്ച് എനിക്ക് തോന്നുന്നത്. കാശ്മീരിലെ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് കാശ്മീരിന് കൂടുതല്‍ സ്വയംഭരണം എന്ന ആവശ്യം അവിടുത്തെ കക്ഷികള്‍ മിക്കവാറും എല്ലാവരും ആവശ്യപ്പെടുന്നു എന്നത്. ലയിക്കുമ്പോള്‍ ഇന്ത്യ മുന്നോട്ടു വെച്ച പല അവകാശങ്ങളും തിരിച്ചെടുത്തു എന്നൊരു പരാതി കാശ്മീരികള്‍ക്ക് ഉണ്ട് താനും. ഇതൊക്കെ യാതാര്ത്യമാണ്.

അവിടുത്തെ ജമാഅത്ത്‌ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് നിയമസഭയില്‍ പ്രവര്‍ത്തിച്ചവരാണ്. ഒരിടവേളയില്‍ അവര്‍ സായുധസമരം നടത്തിയെങ്കിലും ഇന്ന് വീണ്ടും സമാധാനത്തിലൂടെ പ്രശ്ന പരിഹാരം എന്ന വീക്ഷണം പുലര്‍ത്തുന്നു. ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ ആവട്ടെ, കാശ്മീര്‍ ജനതയെ പരിഗണിച്ചു മാത്രമേ പ്രശ്നപരിഹാരം കാണാവൂ എന്ന് പറയുന്നു. ഇതില്‍ എവിടെയാ വിഘടനവാദം? ഇന്ത്യയില്‍ നിന്ന് പാകിസ്താന്‍ ഉണ്ടായത്‌ ചരിത്രപരമായ വങ്കത്തം ആണ് എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. കാശ്മീര്‍ പോകുന്നതും നല്ലതല്ല. രാജ്യസ്നേഹം എന്നത് വെറുതെ വായിട്ടലക്കുക എന്നതല്ല. യാഥാര്‍ത്യബോധത്തോടെ രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി സമാധാന മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കാന്‍ കഴിയുമെങ്കില്‍ അതിനു മുന്‍ഗണന കൊടുക്കുക എന്നതാണ്. പലരും കാശ്മീര്‍ എന്ന ഭൂമിയെ വേണം എന്ന് പറയുമ്പോള്‍ കാശ്മീരികള്‍ കൂടി വേണം എന്ന് പറയുന്നവരാണ് മറ്റുപലരും. ഈ പ്രശ്നത്തെ മറ്റു സംസ്ഥാനപ്രശനങ്ങളുമായി തുലനം ചെയ്യുന്നത് ചരിത്രത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് എന്നേ പറയാനാവൂ.

ഇവിടെ താങ്കളും മറ്റുള്ളവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം, കാശ്മീരിനെ എങ്ങിനെ ഇന്ത്യയുമായി മാനസികമായി ഇണക്കാം എന്നത് മാത്രമാണ്. നമ്മുടെ രാജ്യത്തിനു ഏറ്റവും നല്ല മാര്‍ഗ്ഗം ചൂണ്ടിക്കാണിക്കുന്നതാണല്ലോ രാജ്യസ്നേഹം. സമാധാനപരമായി ഒരു ജനതയുടെ അവകാശങ്ങള്‍ വകവെച്ച് കൊടുത്ത്‌ അവരെ നമ്മുടെ കൂടെ കൂട്ടാന്‍ കഴിയുമെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഉയരും. അത് കാണുക എന്നതാണ് രാജ്യസ്നേഹിക്കും ഉള്‍പുളകം ഉണ്ടാക്കുക. രാജ്യസ്നേഹത്തിനു ആരോ നമ്മില്‍ അടിച്ചേല്‍പ്പിച്ച മാനദണ്ഡം നാമെന്തിന് കൊണ്ട് നടക്കണം ബി എം?

..naj said...

ബി എം പറഞ്ഞു
"താങ്കള്‍ പറഞ്ഞപോലെ തന്‍റെ വിശ്വാസത്തിനു വേണ്ടി ബ്രിട്ടീഷ്കാരോട് സമരം ചെയ്തവരുണ്ടാകം. " !!!!
അവര്‍ ഇന്ത്യക്ക് വേണ്ടി
""ഒന്ന് ചെയ്തില്ല എന്ന് ഞാന്‍ കരുതുന്നു.""
ഒരു പൌരന്റെ ""
ഏറ്റവും വലിയ ദൈവം അവന്‍റെ രാജ്യം""
തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു"" !
ബി എം
വെറും ഉപരിപ്ലവമായ വാക്കുകള്‍. !!
നാട്ടിലെ വെറും വോട്ടു ബാങ്ക് രാഷ്ട്രീയക്കാരന്റെ പ്രസംഗത്തിലെ ജീവനില്ലാത്ത വരികള്‍.
എന്ത് മണ്ണാന്‍ കട്ടയാണ് താങ്കള്‍ ഞങ്ങളുടെ രാജ്യസ്നേഹത്തിനും, മനുഷ്യ സ്നേഹത്തിനും ഉപരിയായി ചെയ്യുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം.
മതത്തെ കുറിച്ചും ഞങ്ങളുടെ മനുഷ്യ സ്നേഹത്തെ കുറിച്ചും താങ്കളുടെ അന്ജതയാണ് സ്വയം താങ്കളെ ഞങ്ങളില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കുന്നത്. ഒരു അഭിനവ രാജ്യ സ്നേഹിയായി താങ്കള്‍ സ്വയം അവരോധിക്കുന്നത്. !!
താങ്കളോട് എനിക്കെന്നല്ല ആര്‍ക്കും ഒന്നും പറയാനില്ല. ഇങ്ങിനെ സ്വയം കരുതി ഇരിക്കുന്നവരോട് പറഞ്ജീട്ടു കാര്യമുണ്ടെന്നു കരുതുന്നത് തന്നെ വിവരകേടാണ്‌ !

ബി.എം. said...

>>>>സമാധാനപരമായി ഒരു ജനതയുടെ അവകാശങ്ങള്‍ വകവെച്ച് കൊടുത്ത്‌ അവരെ നമ്മുടെ കൂടെ കൂട്ടാന്‍ കഴിയുമെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഉയരും.<<< ഇന്ത്യന്‍ ..ഈ വകവച്ചു കൊടുക്കലില്‍ എന്തൊക്കെ വരും?

ബി.എം. said...

>>>> കാശ്മീരില്‍ നടക്കുന്ന സമരം ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന സമരമാണ് എന്ന അഭിപ്രായം ഇവിടെ ആര്‍ക്കും ഏതായാലും ഇല്ല<<<<
ഇന്ത്യന്‍
ഇസ്ലാമിന്‍റെ പേരില്‍ ആണോ എന്ന് അറിയില്ല എന്നാല്‍ അവിടുത്തെ മുസ്ലിങ്ങള്‍ മാത്രമേ ഈ സമരത്തില്‍ പങ്കാളികള്‍ ആകുന്നുള്ളൂ എന്നു മനസ്സിലാക്കുക.ഇസ്ലാമിക തീവ്രവാദികള്‍ ആണ് മുന്നണി പോരാളികള്‍ എന്നും.

Ajith said...

Recently a rally organised by Tehreek-e-Azadi-e-Kashmir (the movement for the freedom of Kashmir), The speakers put the world on notice: solve the Kashmir dispute or face a fresh armed struggle that can spill beyond the borders of Kashmir.

The rally was attended by Hurriyat leaders Syed Yousaf Nasim and Ghulam Mohammad Safi,convenor of Hurriyat’s PoK chapter, JuD PoK chief Abdul Aziz Alvi, 'Jamaat-e-Islami' leader Shaikh Aqeel-ur-Rehman, JKLF’s Rafiq Dar, Jamiat Ulema-e-Islam’s Mahmoodul Hassan Ashraf, Rana Shamshad Salfi, Saifullah Khalid and Abdul Aziz Madni.

Link:

http://www.kashmirlive.com/story/JuD-Resolve-Kashmir-or-face-violence-everywhere/690874.html

Ajith said...

"the Pakistan Jammat-e-Islami Chief Syed Munawar Hassan has flayed the America’s policy of indifference towards the burning issue of Kashmir."
JI Chief made these remarks while addressing Kashmir Solidarity Rally in Islamabad today
News from Kashmir live

പുന്നകാടൻ said...

അല്ലപ്പാ ...ഞമ്മട ആ തടിയെന്റെവിട നസീറും കൂട്ടരും ഈ മൌ ദൂധിക്കന്റെ ശിഷ്യരാനല്ലേ ?അള്ളോ ഞമ്മള് ഈ ,എന്‍ .ഡി എഫ് ക്കാരേം പി ഡി പി ക്കരേം അല്ലാതെ ഈ ജെമാ അത്ത് കാരേം പേടിക്കണോ പടച്ചോനെ നീ തന്നെ തുണ

പുന്നകാടൻ said...

അല്ലപ്പാ ...ഞമ്മട ആ തടിയെന്റെവിട നസീറും കൂട്ടരും ഈ മൌ ദൂധിക്കന്റെ ശിഷ്യരാനല്ലേ ?അള്ളോ ഞമ്മള് ഈ ,എന്‍ .ഡി എഫ് ക്കാരേം പി ഡി പി ക്കരേം അല്ലാതെ ഈ ജെമാ അത്ത് കാരേം പേടിക്കണോ പടച്ചോനെ നീ തന്നെ തുണ

Shayyu said...

indian not deviated from subject. but i dont know why susheel kumar and B M deviated from subject.

this is my opinion.

«Oldest ‹Older   201 – 305 of 305   Newer› Newest»